വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ..മനസ്സില്‍ വിരുന്നു വരുന്നുവക്ക് ചേര്‍ന്നിരിക്കാന്‍ ഒരിടം ...അതാണ്‌ എനിക്ക് ഇവിടം ...സ്നേഹം ആദില!!!
ഞാന്‍ എഴുതാന്‍ ഇഷ്ട്ടപ്പെടുന്നു.ഞാന്‍ എഴുത്തിനെ പ്രണയിക്കുന്നു.
പക്ഷെ അതെനിക്ക് വേണ്ടി മാത്രവും എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രവുമാണ്.[സലിന്‍ജര്‍ ]

MyFreeCopyright.com Registered & Protected

Friday, February 6, 2015

Why are you against adoption ?

Today called advocate for Nuunu s purpose . He narrated an interesting story .One of his client adopted a baby boy . Whole family (of his ) turned aganist him . Unfortunately his own brother and family was behind the screwing . He is unhappy now because this client's property will be his and others if he don't have a heir . So all were united before their secret adoption decision was announced public .

The client thought that his own family will be so happy to see them happy with a baby but the client got surprised how all they turned aganist him . Their love was for his property ... So now the client is moving forward with second adoption to add oil to the fire .

I appreciate the client but the story made me wonder yeah sometimes somewhere people might have loved our loneliness and loved our property and we loved them as our real treasure ...

Interesting to hear such instincts also exist among blood ties - we die without heir and they get our property but who guaranteed who will pass away first ...

And the advocate added that's why many families are aganist adoption . He is full of such experiences .

May Allah help us from such evil thoughts culminating in our near and dears brain ...let every one can be happy in others happiness and blessings as everyone's life is unique ...

ALLAH knows best






- Posted using BlogPress from my iPad

People are so wicked - an adoptive mom's agony

-From An adoptive mom's journey journal~


People are so wicked ....
SubhanAllah!

One side they say to me,
don't say Nuunu -my fostering baby girl -is an orphan ... (I don't want to lie to her about her identity as I want her to be proud of her identity and existence as ALLAH has chosen her to be as HE choose our beloved prophet صلى الله عليه وسلم and other prophets to be orphan ...I want her to build up self confidence and fight this pessimistic world.. Who wishes to show the scars and squeeze the blood... )


Other side they ask me ,whenever they see me and my lil squirrel
"She recognizes you , she is Okkey with you , she is able to be in company with you ..."

What a contrasting questions !!!

If Nuunu was my biological child will they ask me these questions again and again , all the time even though they witness how glued , attached she is with me!
Earlier it was about having kids ; now it's about the kid I have ... People's thirst of squeezing others feelings will never get quenched ...

Now they worry about Breastmilk even if there are mothers who give birth and yet don't have Breastmilk to feed...

World listen -Nuunu don't need Breast milk to exist but she needs love, care and security from all the wicked people ...








- Posted using BlogPress from my iPad

Thursday, February 5, 2015

Aadhila' s cute announcement 📢

This post is to announce to my nears and dears that with Allah's plan and mercy
We - the couple -fought our infertility with fertile action and thought by adopting and now fostering a baby girl and named her Hamna Fatimah at her 3 & half months.. now she is going to be 8 months .



My pregnancy journey was special and different .

I conceived in my heart and not in my womb.

Nourished the baby through my duas and dreams and not through umbilical code. I felt her often because she was piercing my heart and with duas I الحمد لله delivered her from my dreams to the real world when I met her through pics sent by the orphanage .

I fell in love with her and she resembled me in many ways, her eyes, complexion
ما شاء الله

She not only became coolness of our eye Infact she moistened our eye and any one's eye which fell on her. Our whole family!

I take this opportunity to say جزاك الله خيرا for all those noble minded persons who supported us in this unique journey and finally thanking Him alone for culminating all these wonderful feeling and made us fostering parents !

All His plan and I fear and seek His mercy alone to fulfill the new responsibilities and test He bestowed on us by blessing Hamna Fatimah in our life.

May we nourish her with only halal things Ya Rabb ...

اللهم آمين


- Posted using BlogPress from my iPad

Thursday, November 7, 2013

നാടകങ്ങളിൽ എത്ര നന്നായി ചായം പൂശി,വേഷം കെട്ടി,ആടി തിമർത്ത്,കൈയടി നേടിയാലും അത് ജീവിതം ആകില്ലല്ലോ ...





- Posted using BlogPress from my iPhone

Tuesday, October 8, 2013

നോക്കി വളർത്തിയ മൂന്നു കുഞ്ഞുങ്ങൾ ഇന്ന് പറന്നു പറന്നു മൂന്നിടത് ...

കൂട്ടിൽ തനിച്ച് അമ്മക്കിളി മക്കളെയും കാത്ത് കണ്ണീരിൽ കുതിർത്ത പ്രാർഥനകളോടെ ...

അമ്മകിളിയുടെ കൂട്ടിൽ ഇന്നും വസന്തങ്ങൾ അണഞ്ഞിട്ടില....

എകാന്തത മാത്രം ... തിരി അണയാത്ത പ്രാർഥനയും പ്രതീക്ഷയും മാത്രം ...



- Posted using BlogPress from my iPhone

Monday, February 18, 2013

That gentle man and family



Indeed there was a young man who was a total stranger to us , who came infront of my hubby with moistened eyes telling how his prof is mistreating him and he is about to quit his doctorate ...felt for the enthusiastic young man whose only identity we know was nothing much but that he is a Muslim and so he decided to help him. After a lot of meeting with hubby's big prof , and continuous request , finally my hubby's big professor Mohammed reluctantly agreed to take him (only it's because my hubby requested and his big prof too being a muslim) ...overjoyed young man became so happy and his childish nature (outwardly) made me too feel for him as his wife was away from him for delivery.

We invited him many times and he spend great time , even late hours at night in our apartment ,with us and as a man who stays alone , we prepared him a lot of times , varieties of food especially for him...while his chit chat he promised many things like we will go together some where when his family comes back ... He promised he will invite our parents to his home for food etc etc but everything was just words blown in wind..we realized some thing...but we forgave..after all ...all those things are not be done out of reminders....he even said how his family is grateful to us ..only because my hubby helped him to be there to continue his studies...

Infact we slowly realized..all were sugar coated words...we loved him just as a Muslim..when we seeked a help it was that moment we realized how selfish people were ...yet we forgave....when it's time to depart from that country, it was ONLY he and his family who didn't call us even once to ask how and when we are parting and in any help we were in need....the shifting was indeed horrible and our non Muslim friends helped us so well ...alhamndhullilah...even the big prof Mohammed called us and offered his helping hand ...SUBHANALLAH ...

Yet We did our manners as a true Muslim...before departing from that country,we called him in spite of his silence...and we talked ...SUBHANALLAH ...indeed we thought he was too innocent ...but it was not so...big prof Mohammed was calling and calling and expressing his grief over our departure that made me and my hubby so sad...and infact i cried alot and my hubby was departing with a heavy heart and moistened eyes...but look how this gentleman and his family treated ...before departing I mailed his wife ..but until now I didn't get a reply...after our call he messaged us with some words of sorry...but everything was just not making sense to us...texting when he could call??? But still we replied all on the way only to make him happy and feel at ease...



From Hubby's lab every one called ...many mailed asking whether we settled here and are we comfortable..and even the big prof Mohammed used to call and mail him...he once called nearly thirty minutes and talked SUBHANALLAH ..yet not even a single sentence from this young gentle man..what a great Muslim..!!!! He said he is too sensitive... SUBHANALLAH ..is this the way a sensitive soul behaves...? Myself also being so sensitive ...I cannot with stand a relation coming to an end ..and above all the first thing this gentleman did was removing my hubby from his online talking system SUBHANALLAH ...why ? only because we loved him and helped him? What a great reward Ya Allah ...!!! At times I regret I loved them so much so that ...I spend my hours framing their kid's photo and sent to them...

He said many times , verbally how he loves my hubby and how he is going to miss him ( during his early time) if we go from there..but when the time came , he proved his real self...lessons are to be learned from here ..don't fall in every one's sugar coated words..don't fall in every one's moistened eyes...every one approach us for their needs and not for His sake...SUBHANALLAH ...

it's being a few months we reached here...our non Muslim friend use to call us...hubby's all colleagues use to call and email him except this gentleman SUBHANALLAH ...that gentleman whom my hubby felt for ..for whom we prayed so hard , when we saw him so down , when he was about to quit his dreams of doctorate ...About that gentleman even my parents and his parents use to ask even now...subhanAllah....we still remember that day when we were praying so hard for his approval of shifting professors....when his approval of taking under Mohammed came through hubby , we were so blasted with happiness..But we were so foolish that we took him and his family to our heart ...but they just used us for their needs...indeed we deserve it...because Allah knows what is best for us..

I have to scribble this as I waited and waited until now for a response from them...now keeping this in mind is just giving food for Saitan to get benefitted.....so have to spit this out for Your sake and to save myself from any negative energy...

Good luck gentleman and family..good luck...sorry for all the good feelings we have for you..we can't help it as we love you from heart and your love was just a couple of hurts.....

--
Posted By Aadhila to Aadhila's Outlooks! at 2/18/2013 10:52:00 PM

How many???

How many sisters came to my life when they were searching for a human solace ...Alhamndhullilah, I gave my time and lent my ears! On the way go , many tried their best to be more personal, which I didn't allow with His mercy ! That was a barrier I created myself on this virtual world to protect myself from agonies of hurt and ignorance ! Because once I start loving a sister that will be sincere and will not allow anything let it go , even a fight or misunderstandings , as I will surrender myself before my own or others ego in order to keep the breath of relationship ... But it is not so to many ! They just use us and turn their back with this and that excuses once their goal is met (or sometimes they will learn I can't help them in realizing their goal ) ...

Alhamdhullilah He protected me from such worst wounds ... Even the thoughts of such scars scares me ! All praise and thanks are due to You my Lord... For helping me to create a barrier of protection around me!

But still some GEMS of His creations succeeded in collapsing that giant wall and took their respective position in my heart as the true , valuable gifts from Allah Azzwajjal as soul friends who loves me for His sake alone alhamdhullilah ❤❤❤




ആരും പൂര്ണര് അല്ല

ആരും പൂര്ണര് അല്ല ....ഒരു കുട്ടി നടത്തം പഠിക്കുന്നത് നോക്കിയാല് അറിയാം നമ്മള്ക്ക് ....അത് വീണും മുറിവായിട്ടും വീണ്ടും എണീറ്റും വീണ്ടും ശ്രമിച്ചിട്ടും ആണ് നടക്കാന് പഠിക്കുന്നെ ....അത് പോലെ തന്നെ ദീനിലും ചിലപ്പോള് ....തെറ്റുകളില് നിന്ന് ശരികളിലേക്ക് ...ആ ശരികളില് നിന്ന് നന്മയിലേക്ക് ....ആ നന്മകളില് നിന്ന് യഥാര്ത്ഥമായ സത്യത്തിലേക്ക് പടച്ചവാണ് അവനു ഇഷ്ട്ടമുള്ളവരെ നയിക്കുന്നത് ...നമ്മളുടെ ആരുടേയും മികവല്ല ഒന്നും ....നമ്മളുടെ ശ്രമം ആത്മാര്ത്ഥമാകുമ്പോള് ഒരു അടക്കപെട്ട കൂട്ടിലെക്കും അവന് അവന്റെ വെളിച്ചമെതിക്കുന്നു ...അവന് "അല് നൂര്" ആണ് ....വഴികള് തുറക്കപെടുന്നു ....എളുപ്പമാക്കപ്പെടുന്നു ....നമ്മള്ക്കൊന്നിലും അഹങ്കരിക്കാന് വകുപ്പില്ല ....എല്ലാം അവന്റെ കാരുണ്യം മാത്രം ....





Sunday, February 17, 2013

ഭാരങ്ങള്

ഒരു പാട് നാളായി ബ്ലോഗില് കുത്തിക്കുറിച്ചിട്ടു ... മനസ്സിലെ ഭാരങ്ങള് ഇറക്കിവേക്കാന് ഒരിടം , അത്രേ ഉണ്ടായിരുന്നോല്ല് ! ഇപ്പോള് ഭാരങ്ങള് ഇല്ലാഞ്ഞിട്ടോ എന്തോ എഴുത്തുകുത്തുകള് തന്നെ വിരളം ! ഇന്ന് വായനയുടെ ലോകത്താണ് , ദൈവീകത എന്നാ സത്യത്തിന്റെ മായാലോകത്ത് ... എത്ര നുകര്ന്നാലും വറ്റാത്ത മതിവരാത്ത ആ ലോകമായുള്ള ബന്ധം എന്നെ എത്ര മാത്രം ആശ്വസിപ്പിക്കുന്നു , എന്നില് എത്രമാത്രം ആശ്വാസം ചൊരിയുന്നു എന്ന് വാക്കുകളാല് നിങ്ങളെ അറിയിക്കുക വലിയ ശ്രമകരമായ കാര്യം തന്നെ ...



- Posted using BlogPress from my iPhone

എഴുതാപ്പുറം...ഒരു ഓര്മ്മ താള്

എഴുതാപ്പുറം ആണ് വായിച്ചേ ...ഒരു കാര് ഓ , വീടോ വെക്കാനും വാങ്ങാനും ആരും തന്നെ ഹദീസൊ ഖുറാനോ നോക്കാത്ത ഈ കാലത്ത് അത് നോക്കി , അതിനെ കുറിച്ച് പഠിക്കാന് ശ്രമിച്ചു എന്ന തെറ്റെ ആരോപിക്കാന് കഴിയൂ...

ഞങ്ങള് വീട് വച്ചപ്പോഴും പലരും ചോദിച്ചു നിങ്ങള്ക്ക് എന്തിനാ വീട് .......ഞങ്ങള്ക്ക് ഈ ഭുമിയില് ജീവിക്കാനും കിട്ടിയ അനുഗ്രഹങ്ങള് ഉപോയോഗിക്കാനും പലരെയും തൃപ്തി പെടുത്തേണ്ട അവസ്ഥ ...ഒരു പര്ധ വാങ്ങിയാല്, അത് വില ഇച്ചിരി കുടതലോ ആയാല് , അത് ഹറാം ...ഒരാള്ക്ക് കഴിയാത്തത് മറ്റൊരാള്ക്ക് പടച്ചവന് സഹായിച്ച് കഴിയുമ്പോള് എങ്ങിനെ ഹലാല് ഹറാം ആകും ...?ആരൊക്കെ വീട് വച്ചപ്പോള് , വാഹനം വാങ്ങിയപ്പോള് ഇസ്തികാറ നടത്തി ? ഒറ്റ നിലയിലും കുടിലും എല്ലാര്ക്കും താമസിച്ചാല് മതി ....പക്ഷെ ആരും അതിനു തയാറല്ല ....സ്വയം ചെയ്യുമ്പോള് തെറ്റില്ലാത്ത കാര്യം മറ്റൊരാള് ചെയ്യുംബോള് എങ്ങിനെ ഹറാം ആകുന്നു...?
ഈ എട്ടു പത്തു വര്ഷത്തിന്ടയില് ഇങ്ങിനെ കുറേ കേട്ടു ...പടച്ചവന് പറഞ്ഞ പ്രകാരം കൊടുത്തും , അതില് ഉപരി ഒരു കൈ കൊടുക്കുന്നത് മറ്റൊരു കൈ അറിയാതെ കൊടുത്തും ബാക്കി ഉള്ളത് കൊണ്ടാണ് ഞങ്ങളുടെ ആവശ്യങ്ങള് ചെയ്യുന്നേ ...പിന്നെ സമൂഹം ,നില , വില ഇതെല്ലാം ഒരു സത്യം തന്നെ അല്ലെ ?

ഞാന് പഠിച്ചത് നിങ്ങള്ക്കും ഷെയര് ചെയ്തു എന്നെ ഒള്ളു. ...അത് പഠിച്ചാലും ഇല്ലെങ്കിലും വാങ്ങേണ്ടത് ആരായാലും വാങ്ങും...ആരൊക്കെ എതിര്ത്താലും
കണവന് വാങ്ങും....ഞാന് ഒന്ന് പഠിക്കാന് നോക്കി ...ആ ഒരു തെറ്റ് ....അത് നിങ്ങളുമായി ഷെയര് ചെയ്തു അത് മറ്റൊരു തെറ്റ്....നന്മകള് കാണുമ്പോള് അഭിനന്ദിക്കുന്നതിനു പകരം നിന്ദിക്കുകയും കുറ്റപ്പെടുത്തുകയും ഒറ്റപെടുത്തുകയും ചെയ്യുന്ന സമൂഹതില് ഇതെല്ലാം പ്രതീക്ഷിക്കുന്നു

....ഒരു നന്മ , ഒരു അഭിനന്ദനം ഒന്നും ദീനിന്റെ പേരില് ഒരാള്ക്ക് നിഷേധിക്കരുത് ....മുഖസ്തുതിയല്ല ഉദേശിച്ചേ ...ചിലര് ഫാഷന് ന്റെ പേര് പറഞ്ഞു അതിക്ഷേപിക്കുമ്പോള് ചിലര് ദീനിന്റെ പേര് പറഞ്ഞു അതിക്ഷേപിക്കുന്നു ....അത്ര മാത്രമേ വത്യാസം കാണുന്നൊല്ലു ഇവിടെ ..അയച്ചു തന്ന ഇല്മിനെ കണവന് വാങ്ങുന്നതിനുള്ള ന്യായീകരണം ആയി കണ്ടതില് സങ്കടം ഉണ്ട് ..( ഇത്ര വര്ഷങ്ങള് ആയി പ്രവാസജീവിതം തുടങ്ങിയിട്ടും ഒരു ---- ഇപ്പഴാ വാങ്ങുന്നെ എന്ന സത്യം മനപ്പൂര്വം മാറ്റി നിര്ത്തിയാലും )


Thursday, June 21, 2012

An open letter



To the User



There was a close relative whom every one used to warn me. She was almost close to my age..but God's wish made her marriage late. She use to chat with me, pour out her feelings and I used to console,hear and comment on those touching feelings which I heard patiently as a sister.

I tried to help her maximum possible through matrimony sites etc,spending much of my time,as though she is my sister and i loved her for God's sake!though all warned me not to help saying "she and her family will kick you out once the purpose is over". I couldn't believe them! By God,I fought for her and said no she is not like that! Not at all and I prayed for her,her good future , good life..but those prayers were so silent that nobody but God alone knows.

But soon after her marriage fixed (all praise to HIM alone) I got to see the "color change"! I said to me,"no she is just busy! Relax! "After her happy marriage I never received any msgs,even though I continued my way of contacting. No reply to FB message..now she is in a world of dreams...far away from reality...I still pray,may all her beautiful dreams come true..but not to back bite her,nor to bad mouth her,I didnt share my feelings about her to any,but directly to Godband to her.

Though I was an use and throw thing for her,but still my prayers are=> May God forgive her for the hurting moments she gifted me and may God bless her with all the happiness she wished and dreaming for..Aameen

By
The Used!




Thursday, March 8, 2012

True Friends

"True friends are not those who tell us what we ‘want’ to hear but rather what we ‘need’ to hear. Friends are responsible to ensure that the friendship results in the improvement of both sides spiritually as well as in other ways. Those who fear hurting us if the truth is told to us are like those who would rather see us making the wrong decisions in life and then sympathise when we suffer, yet they knew all along how to have saved us.

One true friend is better than 1000 hypocrites cheering us on!"






Thursday, May 12, 2011

ഉണ്ണിയപ്പത്തില്‍ ഉറങ്ങുന്ന ഉണ്ണിയോര്മകള്‍[2]

[Click the above title link to read the first post ]

...പിന്നീട് ആ അപ്രതീക്ഷിത വിരുന്നുകാരന്‍ കൂടെ  കൊണ്ടുപോയത് എന്റെ പ്രിയ സുഹൃത്ത്‌ സജിതയെ ആയിരുന്നു.ഗ്രാമീണ സൌന്ദര്യത്തില്‍ നിഷ്കളങ്കതക്ക് ഉണ്ടായ കുഞ്ഞു എന്ന് ഞാന്‍ അവളെ വിശേഷിപ്പിക്കും .സ്നേഹിക്കാന്‍ മാത്രമറിയുന്ന മനസ്സിനുടമ ...ഒരു തുളസിയുടെ നൈര്‍മല്യമുണ്ടായിരുന്നു അവള്‍ പ്രയാസപ്പെട്ടു പറഞ്ഞിരുന്ന ഓരോ വാക്കിലും ...അവളുടെ കുറച്ചു നാളുകള്‍ മാത്രമേ  ഈ ഭുമിയില്‍ എനിക്ക് നല്കിയെന്നെങ്കിലും ,മനസ്സിനടി തട്ടില്‍ എവിടെയോ പതിഞ്ഞു പോയൊരു ഫ്രെമില്‍ അവള്‍ ഇപ്പോഴും  ജീവിക്കുന്നു എന്നില്‍ ...

വിക്ക് ഉണ്ടായിരുന്ന അവള്‍ക്ക് ,ടെന്‍ഷന്‍ കൂടിയാല്‍ കൂടുതല്‍ പ്രയാസപ്പെടും ,വാക്കുകളെ പുറത്തേക്കു തള്ളാന്‍!അവളെ മനോധൈര്യം  നല്‍കി സ്നേഹിക്കാന്‍ കോളേജിലെ നല്ലവരായ സുഹൃത്തുക്കളും അധ്യാപകരും മത്സ്സരിച്ചുരുന്നതായി എനിക്ക് പലപ്പോഴായി തോന്നിയിരുന്നു ...എല്ലാവര്‍ക്കും അവള്‍ അത്ര കണ്ടു അരുമയായിരുന്നു...

മിക്ക വീക്ക്‌ എന്ടിലും സജി എന്നെ വിളിക്കുകയും ,വിക്ക് മറന്നു ഒരു ഒഴുക്കോടെ കളി തമാശകള്‍ പറയുകയും ചെയിതിരുന്ന അവള്‍  ഒരിക്കല്‍ പലതും പറയുന്ന കൂട്ടത്തില്‍ പറഞ്ഞു "നിനക്ക് ഞാന്‍ തിങ്കളാഴ്ച വരുമ്പോള്‍ ഉണ്ണിയപ്പം കൊണ്ട് വന്നതരാം ട്ട്വോ " .എനിക്കു ഒട്ടും ഇഷ്ട്ടമില്ലാത്ത സംഭവം ആയിട്ടും എന്തുകൊണ്ടോ മറുത്തൊന്നും പറയാതെ "ആയിക്കോട്ടെ മോളു " എന്ന് പറഞ്ഞു മറ്റു പല വിഷയങ്ങളിലോട്ടു കാട് കയറി ഞങ്ങള്‍ ...

തിങ്കളാഴ്ച പറന്നെത്തി ...അവളെ കണ്ടില്ല ...എന്ത് പറ്റി എന്നറിയാന്‍ വിളിച്ചപ്പോള്‍ ജലദോഷസ്വരത്താല്‍ അവള്‍ പറഞ്ഞു "പനിയാണ് ...വരുകയും പോകുകയും ചെയ്യുന്നു  ...പക്ഷെ ഞാന്‍ ഉണ്ണിയപ്പം മറന്നിട്ടില്ല " എന്ന് പറഞ്ഞു ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു ...ക്ലാസ്സിലെ വിവരങ്ങളും മറ്റും തിരക്കി "എല്ലാം പെട്ടന്ന് ഭേദമായി ,നല്ല മിടുക്കി സുന്ദരി കുട്ടിയായി ഉണ്ണിയപ്പവുമായി ഉണ്ണി ഉണ്ണാന്‍ വാ " എന്ന് കളി തമാശ പറഞ്ഞു ഫോണ്‍ വച്ചു ഞങ്ങള്‍ ...

പിന്നത്തെ ആഴ്ചയില്‍ ക്ലാസ്സില്‍ എല്ലാം ഒരു ചുണ്ടനക്കം കേട്ടു...രഹസ്യമായ പരസ്യം ...ഒട്ടും വിശ്വസിക്കാന്‍ കഴിയാത്ത സത്യം ...സജിക്ക് ബ്ലഡ്‌ കാന്‍സര്‍ ആണെന്ന് ...അതറിഞ്ഞ നിമിഷത്തെ വിവരിക്കാന്‍ ഇന്നും വാക്കുകളില്ല ...എല്ലാം എത്ര പെട്ടെന്ന് മാറി മറിഞ്ഞു ...ഇനി അവളും മറയുമെന്നോ മണ്ണിലേക്ക് ???ഒത്തിരി ഉത്തരം കിട്ടാ ചോദ്യങ്ങള്‍ സ്വയം ഉള്ളില്‍ നീറിയെരിഞ്ഞ നിമിഷം ...ദൂരെ എങ്ങാണ്ടോ ഉള്ള ഹോസ്പിറ്റല്‍ ആയതു കൊണ്ട് അവളെ കേള്‍ക്കാനോ കാണാനോ പറ്റാത്ത അവസ്ഥ ശരിക്കും ഒരു ദയനീയ നിസ്സഹായവസ്ഥയായി മാറി .ഉറക്കമൊഴിഞ്ഞ പ്രാര്‍ഥനാ നിര്‍ഭരമായ രാവുകള്‍ മാത്രമേ അവള്‍ക്കായി എനിക്കു നല്‍കാന്‍ കഴിഞ്ഞോള്ളൂ...

ആഴ്ചകള്‍ നീങ്ങി ...ഹോസ്പിറ്റലില്‍ നിന്നും നാട്ടിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിലേക്ക് അവള്‍ വന്നു എന്ന വാര്‍ത്തയും ക്ലാസ്സിലെ ചുണ്ടാനക്കത്തില്‍ ഞാന്‍ കേള്‍ക്കാന്‍ ഇടവന്നു ...പലരും അവളുടെ അപ്പോഴത്തെ രൂപവും മറ്റും വിവരിച്ചു കൊണ്ട് ദീര്‍ഗ്ഗശ്വാസം വിട്ടു ...ആ അവസ്ഥയില്‍ എന്റെ സജിയെ തനിച്ച് കാണുക ,എനിക്ക് ഓര്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥ !കോളേജിലെ പ്രിന്‍സിപ്പല്‍ അച്ഛനും മറ്റു ചില സുഹൃത്തുക്കള്‍ക്കൊപ്പവും ഞാന്‍ സജിയെ കാണാന്‍ പോയി ...ഹോസ്പിറ്റല്‍ വരാന്തയുടെ നീളം കുറഞ്ഞ് അവളുടെ റൂമിലേക്ക്‌ അടുക്കുന്ന ഓരോ നിമിഷവും എന്റെ ഹൃദയമിടിക്കുന്നത് ഞാന്‍ കേള്‍ക്കുന്ന  നിമിഷങ്ങളായിരുന്നു ...ഹൃദയം ചെവിക്കുള്ളിലാണോ മിടിക്കുന്നത്‌ എന്ന് തോന്നി പോകുന്ന അവസ്ഥ ...മരണം എവിടെയൊക്കെയോ പതുങ്ങി മാറിനില്ക്കുന്നത് പോലെ ...

എല്ലാവരുടെയും ഏറ്റവും പിന്നിലായി  മാത്രമാണ് ഞാന്‍ ആ റൂമിലേക്ക്‌ കയറി ചെന്നത് ...പുഞ്ചിരി തൂകുന്ന ഇരുണ്ട നിറമുള്ള ശോഷിച്ച ഒരു പെണ്‍കുട്ടി ആയിരുന്നു ആ ബെഡില്‍ ...അത് എന്റെ സജി തന്നെയാണെന്ന് എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാന്‍ ഒത്തിരി നേരമെടുത്തു ...എല്ലാവരുടെയും കണ്ണുകള്‍ ഈറനണിയുംബോഴും അവള്‍ പുഞ്ചിരിച്ചു കൊണ്ടിരുന്നു ...ആ പുഞ്ചിരി മാത്രമായിരുന്നു അവള്‍ തന്നെയാണ് എന്റെ സജി എന്നറിയാനുള്ള ഏക അടയാളം ...

ഒന്നും മിണ്ടാതെ വിട്ടു മാറി അവള്‍ കാണാതിരിക്കാന്‍ കണ്ണുകള്‍ തുടക്കുന്ന എന്നോട് അവള്‍ ചോദിച്ച അവസാനത്തെ ചോദ്യം "ഉണ്ണിയപ്പം വേണ്ടേ നിനക്ക് ?കൊണ്ട് വന്ന് തരാന്‍ കഴിഞ്ഞില്ല നിക്ക് ...എന്റെ രൂപം കണ്ടു പേടിച്ചാണോ നീ മാറി നില്‍ക്കുന്നെ ?സത്യത്തില്‍ എനിക്ക് തന്നെ എന്നെ  കണ്ണാടിയില്‍ കാണുന്നത്  പേടിയാണ് ..." എന്ന് പറഞ്ഞു ഞങ്ങളെ ചിരിപ്പിക്കാന്‍ ഒരു പാഴ് ശ്രമമായിരുന്നു അത് .സങ്കടം അണ പൊട്ടി വന്നപ്പോള്‍ പ്രിന്‍സിപ്പല്‍ അച്ഛന്റെ വാക്കുകള്‍ ഓര്‍മയിലേക്ക് ചേക്കേറി വന്നു..."ആരും അവളുടെ മുന്നില്‍ കരയരുത് .അതിനു ഉറപ്പുളോര്‍  മാത്രം കൂടെ പോന്നാല്‍ മതി "..ഉടനെ ആ റൂം വിട്ടു പുറത്തേക്കു ഓടി എന്റെ ദുഖ മേഘങ്ങളേ സ്വസ്ഥം  മേയാന്‍ വിട്ടു പെയിത് തീര്‍പ്പിച്ചു    ...വീണ്ടെടുത്ത മുഖവുമായി  തിരികെയെത്തി ...

അപ്പോഴും ആ മുറിയില്‍ അവള്‍ അല്ലാതെ വേറെ ആരും സംസാരിച്ചിരുന്നില്ല ...പോകാം എന്ന ഭാവേനെ ഫാദര്‍ ആംഗ്യം കാണിച്ചപ്പോള്‍ ,അവള്‍ ഫാദര്‍ നോട് ചോദിച്ച ചോദ്യം എല്ലാവരെയും തളര്‍ത്തി ...."അവസാനമായി അച്ഛന്‍ എന്നെ തൊട്ട് ഒന്ന് പ്രാര്‍ഥിച്ചു അനുഗ്രഹിച്ച് പോവില്ലേ?" എന്ന്...വല്ലാത്ത ഒരു നിമിഷമായിരുന്നു അത് ...അവളുടെ തലയില്‍ തൊട്ട് അച്ഛന്‍ പ്രാര്‍ഥനകള്‍ ഉരുവിടുമ്പോള്‍ അവളുടെ കണ്ണുകളും  നിറയുന്നുണ്ടായിരുന്നു...ഒത്തിരി വൈകാരിക നിമിഷങ്ങള്‍ സമ്മാനിച്ച ആ റൂം വിട്ടു "ഇനിയും വരാം " എന്ന് പറഞ്ഞു പിരിഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ കണ്ട കണ്ണുനീര്‍ തുള്ളികള്‍ അവളുടെ അവസാനത്തെ യാത്രയപ്പിന്റെ സമ്മതം ചോദിക്കുന്നത് പോലെ തോന്നി എനിക്കു ....എങ്കിലും അവളുടെ വദനത്തില്‍ ഒരിക്കലും വറ്റാത്ത ആ പുഞ്ചിരി അപ്പോഴും ഉണ്ടായിരുന്നു ....

പിന്നീട് സജിയെ കാണുന്നത് അവളുടെ വീട്ടിലെ തൊടിയിലെ ഒരു മണ്‍ കൂനയായാണ്‌ ...ഞങ്ങള്‍ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു...അവളെ അടക്കം ചെയ്ത സ്ഥലത്തിന് ചുറ്റും നിന്ന് ഞങ്ങളും ഞങ്ങളോടൊപ്പം വന്ന   ഞങ്ങളുടെ ജോഷി സാറും മൌനമായി പ്രാര്‍ഥിച്ചു ...ഞാന്‍ പ്രാര്‍ഥനക്ക് ഉപരി അവളെ കുറിച്ചുള്ള ഓര്‍മകളില്‍ മുഴുകി എന്ന് പറയുന്നതാകും സത്യം ...

ഏകമകളുടെ വിയോഗത്തിനോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന അവളുടെ അച്ഛനും അമ്മയും ഞങ്ങളിലെല്ലാവരിലും അവളെ കണ്ടെത്താന്‍ ശ്രമം നടത്തി സ്വയം ആശ്വസിച്ചു ...അവളുടെ കുറെ നല്ല ഓര്‍മകളെ പടങ്ങളുടെ രൂപത്തില്‍ അവര്‍ ആല്‍ബത്തില്‍ സ്വരുക്കൂട്ടിയത് ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നു തന്നു ...അവളുടെ ആദ്യത്തെ ആണ്ടിനും ഞങ്ങള്‍ അവളെ കാണാന്‍ പോയിരുന്നു ...വേദനയുടെ കാഠിന്യം കുറഞ്ഞിരുന്നെങ്കിലും ഓര്‍മ്മകള്‍ക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല ഇന്നും ....

സജിയെ അടക്കം ചെയിതത്തിന്റെ പിറ്റേ ദിവസം കേട്ട വാര്‍ത്ത സത്യത്തില്‍ മനുഷ്യരോട് തന്നെ വെറുപ്പുണ്ടാക്കുന്നതായിരുന്നു ...അടക്കം ചെയ്യുമ്പോള്‍ അവള്‍ ഉപയോഗിച്ച എല്ലാ സാധങ്ങളും അവള്‍ക്കൊപ്പം  വയ്ക്കണമെന്ന ആചാരത്തില്‍ വിലപിടിപ്പുള്ള  വല്ലതും വച്ചിട്ടുണ്ടെങ്കില്‍ അതെടുക്കാന്‍ ഒരു കള്ളന്റെ ശ്രമമായി അവളുടെ അന്ത്യവിശ്രമ സ്ഥലം മാന്തിതുറക്കാനുള്ള ശ്രമം !!!സത്യമോ കളവോ അതിന്റെ വേര് ചികഞ്ഞില്ല ...അവളെക്കാളും കൂടുതല്‍ വിലപ്പെട്ടത്‌ അയാള്‍ക്ക്‌ എന്ത് കണ്ടെത്താനാകും അവിടെ  എന്ന തിരിച്ചറിവില്‍ ആ കള്ളന് "വിഡ്ഢി" എന്ന് മനസ്സില്‍ പേര് ചാര്‍ത്തി ...

ഓര്‍മ്മകളുടെ മുള്ള് കൊണ്ട് സജിയുടെ അച്ഛനെയും അമ്മയെയും വിഷമിപ്പികേണ്ട എന്നോര്‍ത്ത് പലപ്പോഴും വിളിച്ചിരുന്ന അവരെ ഞാന്‍ മനപ്പൂര്വ്വം വിളിക്കാണ്ടായി ...ഓര്‍ക്കുന്നു എന്നവരെ അറിയിക്കാണ്ടായി ...പിന്നീട് അവരെ ഞാന്‍ വിളിച്ചത് 2004 ലെ മെയ്‌ മാസത്തില്‍ ആണ് ...എന്റെ വിവാഹത്തിന് ക്ഷണിക്കാന്‍ !അവരുടെ അനുഗ്രഹവും സന്തോഷവും എന്റെ കാതിലേക്ക് സ്വരങ്ങളായി ഉതിര്‍ക്കുമ്പോഴും ,അതിനിടയില്‍ അവരുടെ തീരാ നഷ്ട്ടത്തിന്റെ സ്വപ്നങ്ങളുടെ കണ്ണീര്‍തുള്ളികള്‍ എന്റെ കണ്ണുകളിലേക്കും പകര്‍ന്നിരുന്നു ....
 [തുടരും ]

Tuesday, March 15, 2011

ഓര്‍മമകളുടെ ചില്ലകളില്‍ അവര്‍ ചേക്കേറുമ്പോള്‍ [1 ]



മനസ്സിന്റെ അസ്വസ്ഥമായ നിലാ വെളിച്ചത്ത്  ഓര്‍മയുടെ ചില്ലകളില്‍ അവരുടെ കുറെ പേരുടെ മുഖങ്ങള്‍ വന്നു ചേക്കേറിയത് മുഖപുസ്തകത്തിലെ ഒരു സ്റ്റാറ്റസ് മെസ്സേജ് ആയിരിക്കുമോ ഒരു കാരണം??? .മറക്കുമ്പോഴല്ലേ ഓര്‍മിക്കേണ്ടിവരുന്നത് !!മരിക്കാതെ നില്‍കുന്ന പലതും നമ്മുടെ ജീവിത്തിന്റെ സ്വകാര്യതകളില്‍ ഉണ്ടല്ലോ അല്ലെ ?

ഇന്നവര്‍ ഓര്‍മയായി എന്റെ മനസ്സില്‍ അവശേഷിക്കുമ്പോള്‍ കണ്ണുകള്‍ കൂടെ കൂടെ സജലങ്ങള്‍ ആകുന്നത്‌ ഓര്‍മകളിലെ അവര്‍ ഇന്ന് എന്നോടൊപ്പം ഇല്ലല്ലോ എന്നോര്‍ത്താണ് .ഉള്ളവര്‍പോലും ഓര്‍മയായി മാറുന്ന കാലത്ത് ഒരു പക്ഷെ മങ്ങലേല്‍ക്കാത്ത സൌഹൃദവും സ്നേഹവും നല്‍കി തിരശീലകള്‍ക്ക് അപ്പുറം മറഞ്ഞിരിക്കുന്ന അവരാണ് പലപ്പോഴും എന്റെ ഏകാന്തതയില്‍ ആശ്വാസം ..അവരുമായി പങ്കിട്ട നിമിഷങ്ങള്‍ എല്ലാം എണ്ണപെട്ടതായിരുന്നു എന്ന് അറിയാത്ത ആ നിമിഷങ്ങള്‍ക്ക് ഇന്ന് ഏതു സമ്പത്തിനെക്കാളും വിലപിടിപ്പുണ്ട്,ജീവിതമെന്ന പുസ്തകത്തിന്റെ താളുകള്‍ പിന്നോട്ട് മറിച്ച് നോക്കുമ്പോള്‍ എല്ലാം ഒരു കടം കഥപോലെ .....ഉത്തരം കിട്ടാത്ത ഒരു കടം കഥ .

ഹൈ സ്കൂളില്‍ പഠിക്കുന്ന കാലത്താണ് മരണം എന്ന പ്രതിഭാസത്തെ മുഖാ മുഖം കണ്ടത് .മരണത്തോട് മല്ലടിച്ച് സ്വന്തം ശ്വാസത്തെ ഉള്ളിലോട്ടു ആഞ്ഞുവലിക്കുമ്പോഴും സ്വന്തം ആത്മാവിനെ തന്നില്‍ നിന്നും ഉരിയെടുക്കരുതെ എന്നപെക്ഷിക്കുന്ന വേദനയില്‍ ചേരട്ടയെ പോലെ ചുരുളുകയും, പിന്നീട് നിവരുകയും നിലവിളിക്കുകയും ചെയ്ത റഷീദ്ക്കയുടെ മുഖം ..ആ ഭീകര നിമിഷം റഷീദ്ക്കയുടെ അടുത്ത് അനിയന്മാരും ഉമ്മയും ഉപ്പയും ഞങ്ങളും അങ്ങിനെ കുറെ പേരുണ്ടായിരുന്നു ..എന്നിട്ടും ആര്‍ക്കും ഒന്നും ചെയ്യാനാകാതെ അദ്ധേഹത്തെ മരണവുമായി മല്ലടിക്കാന്‍ വിട്ടുകൊടുത്തു നിറകണ്ണുകളോടെ നോക്കി നിന്നപ്പോള്‍ എനിക്ക് എന്നോട് പോലും ഭയവും വെറുപ്പും നിരാശയും നിസാരതയും തോന്നി ...

കാന്‍സര്‍ എന്റെ മുന്നില്‍ നിന്നും മരണമെന്ന വേഷം കെട്ടിയാടി അറുത്തെടുത്ത ഒരു ജീവിതം ...അതിനു ശേഷം ബന്ധങ്ങളെ ഞാന്‍ പതിന്‍ മടങ്ങ്‌ സ്നേഹിച്ചു ..ഇന്ന് കാണുന്നവരെ നാളെ കാണില്ല എന്ന ഉള്‍ബോധത്തോടെ തന്നെ ..അവരെ സ്നേഹിക്കാന്‍ എനിക്കും സമയം വേണ്ടത്ര കിട്ടിയില്ലെങ്കില്‍ എന്ന ഒരു തിരിച്ചറിവായിരുന്നു അന്ന് ഉള്ളില്‍ നിറഞ്ഞത്‌ ...റഷീദ്ക്കയുടെ ഭാര്യയും കുഞ്ഞും അനാഥമായെങ്കിലും സ്നേഹവവും അതിലുപരി സഹതാപവും അവരുടെ ജീവിത തിരി കേടാതിരിക്കാനുള്ള എണ്ണയായി മാറി ...

പലപ്പോഴും എന്റെ സ്നേഹിക്കാനുള്ള വ്യഗ്രത,സ്നേഹിക്കപെടാനുള്ള ത്വര എന്നെ തെറ്റിധാരണയുടെ മുള്‍ മുനമ്പില്‍ നിര്‍ത്തുകയും എന്റെ നിരപരാതിത്വവും നിഷ്കളങ്കമായ സ്നേഹവും വേണ്ടപെട്ടവരെ അറിയിക്കാന്‍ കഴിയാതെ ഞാന്‍ ഒത്തിരി പിടഞ്ഞിട്ടുണ്ട് ... എന്നെ അകറ്റാന്‍ നോക്കുന്നവരുമായി ഞാന്‍ എന്നും അടുക്കാന്‍ ശ്രമിക്കുകയെ ചെയ്യാറോള്ളൂ...കാരണം ഓരോ ദിവസം നീങ്ങുമ്പോഴും നമ്മള്‍ നമ്മുടെ മരണവുമായി അടുക്കുകയാണല്ലോ....

റഷീദ്ക്കയുടെ മരണം ഉള്ളില്‍ തെളിയിച്ചു തന്ന ആ ഉണര്‍വിന്റെ വെളിച്ചം ഇന്നും കെടാതെ ഞാന്‍ സുക്ഷിക്കുന്നു ..പലരും മറന്നു പോയ ഒരു വ്യക്തിത്വം ആകാം അദ്ദേഹം ഇന്ന് ..പക്ഷെ ആ ദിനത്തെ പല ആവര്‍ത്തി മറക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇന്നും അതൊരു ഭീകരമായ ഓര്‍മയാണ് ,തിരിച്ചറിവാണ്...ജീവിതമെന്ന് പേരിട്ടു വിളിക്കുന്ന  ഭൂമിയില്‍ ജീവിക്കുന്ന     ഏതാനും നിമിഷങ്ങളെ കുറിച്ച്   ...എണ്ണാന്‍ ഒരിക്കല്‍ പോലും ശ്രമിക്കാത്ത ഹൃദയതുടിപ്പുകളെ കുറിച്ച് ...എല്ലാത്തിന്റെയും  നൈമിഷികതയെ കുറിച്ച് ....


"മരിക്കുമെന്ന വിചാരത്തോട് 
കൂടി നീ ജീവിക്കുക .
വേര്‍പ്പെടുന്നവന്നാണെന്ന 
ചിന്തയോട്കൂടി 
ആഗ്രഹിച്ചവനെ 
നീ സ്നേഹിക്കുക ..."

                                                                                                                     

Friday, March 4, 2011

സസ്നേഹം നിന്റെ ഇണക്കുരുവികള്‍


ലക്ഷ്മിയുടെ പടങ്ങളാണ് ഇന്ന് മുത്തശ്ശിയുടെ  മുഖപുസ്തകത്തില്‍ ആദ്യമായി അപ്ഡേറ്റ് ആയി വന്നത് .അവളുടെ മോഡേണ്‍ ടച്ച്‌ ഉള്ള ഒരു പടത്തിനടിയില്‍ മുത്തശ്ശി    ചേര്‍ത്തു ഒരു കമന്റു .

"നല്ല പടം ..പക്ഷെ സിന്ധു എവിടെ മോളെ  ?" ...
ഉടനെ വന്നു മറുപടി
 "സിന്ധു വോ ?അതാരാ മുത്തശ്ശി  ?"
 "അറിയില്ല !ഇത്രപെട്ടന്ന് മറന്നോ സിന്ധുവിനെ ?..ഞാന്‍ മെസ്സേജ് അയക്കാം ..അത് വായിച്ചാല്‍ ഓര്‍മ്മ  വരും മോള്‍ക്ക്‌  .."
"ശരി വേഗം അയയ്ക്കു ന്റെ പുന്നാര മുത്തശ്ശി  ..ഞാന്‍ കാത്തിരിക്കുന്നു ..."

സിന്ധുവിനെ ഓര്‍മ്മപ്പെടുത്തി മുത്തശ്ശി   അവള്‍ക്കു മുഖപുസ്തകത്തിലുടെ  മെസ്സേജ് അയച്ചു ...സിന്ധുവിനെയും മറ്റും ലക്ഷ്മി ഒരിക്കലും വിട്ടു പിരിയില്ല എന്ന അവളുടെ വാക്കും ഓര്‍മ്മപ്പെടുത്തിയായിരുന്നു ആ മെസ്സേജ് ..പക്ഷെ മറുപടിയൊന്നും കണ്ടില്ല ...മറുപടിയൊന്നും എഴുതാന്‍ ലക്ഷ്മിക്ക് വാക്കുകള്‍ കിട്ടി കാണില്ല ...

ലക്ഷ്മി വളരെ നിര്‍ബന്ധിച്ചാണ് മുത്തശിയെ മുഖപുസ്തകത്തില്‍ ചേര്‍ത്തത് ...  താന്‍ കല്യാണം കഴിഞ്ഞു ദുരേക്ക്   പോയാല്‍  അവളുടെ ഓരോ ചലനവും അറിയാന്‍ മുഖപുസ്തകമേ ഒരു പോം വഴിയോള്ളൂ എന്നും ഓര്‍മപ്പെടുത്തി .സമ്പത്ത് വാരികൂട്ടാന് എന്നാ പേരില്‍ തങ്ങളെ ആ വലിയ തറവാടിനുള്ളില്‍ ഒരു വേലക്കാരത്തിയെ ഏല്‍പ്പിച്ചു തങ്ങളുടെ ഒറ്റ മകന്‍ സകുടുംബം കടല് കടന്നപ്പോള്‍ ലക്ഷ്മിമോളുടെ വാശിക്ക് മുന്നില്‍   ചെയിതു കൊടുത്ത ഒരു ഔദാര്യം കൂടിയായിരുന്നു    ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ...         .അങ്ങിനെ  താങ്കളുടെ  വാര്‍ധക്യ കാലത്തിന്റെ വിരസത കുറയ്ക്കാനും  അവര്‍  മുഖപുസ്തകത്തില്‍ മുഖവും പൂഴ്ത്തി   ഇരിക്കുക പതിവായി ..

മുത്തശ്ശി എന്നും ലക്ഷ്മിയെ ശ്രദ്ധിക്കാറുണ്ട്... അവളിലെ ശാലീന സൌന്ദര്യം ...ഒത്തിരി സ്നേഹിക്കുന്ന പ്രകൃതം ...ഒരു കല്യാണലോചനയുമായി  സമീപിച്ച മുത്തശ്ശിയോടു  മുഖപുസ്തക്തിലെ ചാറ്റിങ് വഴി  അവള്‍ തന്റെ പ്രിയപ്പെട്ട മുത്തശ്ശിയില്‍    നിന്നും ഒളിപ്പിച്ച  അവളുടെ പ്രണയ കഥ പറയുകയുണ്ടായി  ....അതിനോടൊപ്പം      ഒന്ന് കൂടി  പറഞ്ഞു അവള്‍ വിവാഹ ദിനത്തിനായി കാത്തിരിക്കുകയാന്നെന്നും ,അത് തന്റെ നെറുകയില്‍ സിന്ധുരം ചാര്‍ത്തുന്ന ആ നിമിഷത്തിനു വേണ്ടിയാണെന്നും പിന്നെ  ആ  ചാര്‍ത്തിയ താലിയും സിന്ധുരവും ഇല്ലാതെ ഒരിക്കലും അവളെ കാണില്ലെന്ന്മെല്ലാം       ...ആ  വാക്കുകളോട് എന്തെന്നിലാത്ത ബഹുമാനം     തോന്നി മുത്തശ്ശിക്ക് അപ്പോള്‍ ..തന്റെ പേരമകള്‍ മോടെര്ണിസത്തിന്റെ കരാളഹസ്തത്തില്‍ മുഴുവനായും പിടികൊടുത്തിട്ടില്ല എന്ന ആശ്വാസത്തില്‍ മുത്തശി സുമംഗലിയായ തന്റെ പേരമോളുടെ പടവും മനസ്സില്‍ കണ്ടുറങ്ങി ...     ...അവരുടെ കല്യാണവും അതിനു ശേഷമുള്ള പടങ്ങളും അപ്ഡേറ്റ് ആയി വരുന്നത്   നാട്ടിലിരുന്നു കണ്ടു കുളിര്‍ത്തു ആ മുത്തശിയും മുത്തശനും    ..അവര്‍ക്കായി  ഒത്തിരി പ്രാര്‍ഥിച്ചു ...ദിവസങ്ങള്‍ക്കു ശേഷം അവന്റെ കൂടെ ലക്ഷ്മിയും ദുബായില്‍ നിന്നും അമേരിക്കയിലോട്ടു കടല് കടന്നു ....മധുവിധു നാളുകളിലെപ്പോഴോ മുത്തശ്ശിക്ക് മുഖപുസ്തക്തിലുടെ ഒരു മെസ്സേജ് വന്നു 

"സുഖാണോ ന്റെ ഇണകുരുവികള്‍ക്ക്?മുത്തശിയെയും മുത്തച്ചനെയും പോലെ ഞങ്ങള്‍ക്കും ഒരു പാട് കാലം പ്രണയത്തില്‍ ജീവിക്കണം ...മുത്തശി മുത്തച്ചനെ പ്രണയിക്കുന്ന പോലെ എനിക്കും എന്റെ പ്രണയത്തെ പ്രണയിക്കണം ...ഈ സിന്ധുരം നെറുകയില്‍ എന്നും അങ്ങിനെ തന്നെ നില്‍ക്കണം ..ഈ  പ്രണയത്തിന്റെ ചുകപ്പു നിറത്തില്‍ മുങ്ങി എനിക്ക് മരിക്കണം ..അതിനു മുത്തശിയും മുത്തച്ചനും ഞങ്ങളെ അനുഗ്രഹിക്കണം .."

ആ മെസ്സേജ് വായിച്ചപ്പോള്‍ ആ പ്രായം ചെന്ന ഇണകുരുവികള്‍ വിതുമ്പി ...മറുപടിയായി അവര്‍ക്ക് എഴുതാന്‍ ഒരിത്തിരി വാക്കുകള്‍ അവര്‍ തേടിപിടിച്ചു 

"ദീര്‍ഗ്ഗ സുമംഗലി ഭവ !!!"

ദിനങ്ങള്‍ നീങ്ങി...അവരുടെ ഓരോ ചലനവും മുഖപുസ്തക്തിലുടെ അവര്‍ അറിഞ്ഞു കൊണ്ടേയിരുന്നു .. അവരുടെ പുതിയ പടങ്ങള്‍ അപ്ഡേറ്റ് ആയി വന്നു ...പക്ഷെ ഇന്നത്തെ പടത്തില്‍ മുത്തശി  സുക്ഷിച്ചു നോക്കി; കണ്ണട തുടച്ചു മിനുക്കി വച്ച് ഒന്നുകൂടി നോക്കി    ...ഇല്ല ,സിന്ധുരത്തിന്റെ ഒരു നേരിയ ചുകപ്പു പോലും കാണുന്നില്ല ആ നെറുകയില്‍  . ...അങ്ങിനെയാണ് "സിന്ധു എവിടെ?" എന്ന ചോദ്യം കമന്റായി നല്‍കിയത് ..ഒരു കോഡ് ഭാഷ പ്രയോഗം ...മുത്തശ്ശിക്ക് കല്യാണം കഴിഞ്ഞകുട്ടികള്‍ സിന്ധുരവും താലിയും ഇല്ലാതെ കാണുന്നത് സഹിക്കാവുന്നതിനപ്പുറം ആണ് ...

കുറച്ചു നേരത്തിനു ശേഷം ലക്ഷ്മിയുടെ മറുപടി വന്നു ...

"ആ മോഡേണ്‍ ഡ്രെസ്സിലേക്ക് സിന്ധു ചേരില്ല എന്റെ പുന്നാര മുത്തശ്ശി  ..."

അത്തരം മറുപടി ഒരിക്കലും  അവളില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ല പാവം  ....

"നീയും മാറുന്നു ലക്ഷ്മികുട്ടി  ..പക്ഷെ ഒന്ന് മാത്രം ഞാന്‍ ഓര്‍മ്മിപ്പികട്ടെ ...കാലം മായിച്ചുകളഞ്ഞ സിന്ധുരത്തിന്റെ ഓര്‍മകളെയും താലോലിച്ചു ജീവിക്കുന്ന ഒരു അമ്മയുടെ മരുമകളാണ് മോളെ നീ ...സിന്ധുരം ഒരു പെണ്ണിന്റെ ഭാഗ്യമാണ് ,ഐശ്വര്യമ്മാണ്....അതൊരിക്കലും ഒന്നിനോടും ചേരാതിരിക്കില്ല...അത് ദൈവം നല്‍കിയ വരധാനത്തിന്റെ നിറമാണ് ...കാലം മായിക്കുമ്പോള്‍ അല്ലാതെ  ഒരിക്കലും നീയായി അതിന്റെ കനമോ കട്ടിയോ നിറമോ കുറയ്ക്കരുത് ...ശരീരത്തില്‍ ആത്മാവുള്ളത് പോലെ നിന്റെ നെറുകയില്‍ എന്നും ഞാന്‍ അത് കാണാന്‍ കൊതിക്കുന്നു മോളെ  ...അത് നിന്നെ എന്നും ലക്ഷ്മിയാക്കുന്നു ....അതിലെങ്കില്‍  ഒരു ലക്ഷണകേട് പോലെ  ...അറിയാം സിന്ധുരത്തില്‍ അല്ല ഒരു ബന്ധം ജീവിക്കുന്നത് ...ചുട്ടുപൊള്ളുന്ന വെയിലില്‍ വിയര്‍പ്പിനാലും കോരിചൊരീയുന്ന മഴക്കാലത്ത് മഴവെള്ളത്താലും നെറുകയിലെ സിന്ധുരം മാഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കുന്ന ഒരു പടു കിഴവിയാണ് ഈ  മുത്തശ്ശി   ...ഒരു മോടെര്ണിസത്തിനും അതിനു പകരം വെക്കാന്‍ കഴിയില്ല ...പഴഞ്ചന്‍ ആണെന്ന് മോള്‍ക്ക്‌ തോന്നാം ..പക്ഷെ അതിലും ഉണ്ട് ഒരു ശാശ്വത സത്യം... ...              

സസ്നേഹം 
  നിന്റെ
 ഇണക്കുരുവികള്‍

Friday, October 22, 2010

ഒരു തണുത്ത രാത്രിയില്‍ ...

അനുഭവങ്ങള്‍ ചിലപ്പോള്‍ നിസാരമാകും .പക്ഷെ പലതും മനസ്സില്‍ അത്ര വലിയ കാരണങ്ങള്‍ ഇല്ലാതെ തന്നെ ഇടം പിടിക്കും .വിവരണങ്ങള്‍ക്കു അതീതമാകും ചിലപ്പോള്‍ ചില അനുഭവങ്ങള്‍ നല്‍കുന്ന ഇടകലര്‍ന്ന വികാരങ്ങള്‍ ...അങ്ങിനെ ഒരു ദിവസം ആയിരുന്നു ഇന്നലെ ....ഇന്നലെ നല്ല തണുപ്പായിരുന്നു...മൈനസ് രണ്ടുവരെ വന്നു...തണുത്തുറഞ്ഞു നില്‍ക്കുന്ന ബന്ധങ്ങളില്‍ നിന്നും ഉഷ്മളമായ ഒരു ബന്ധത്തെ കിട്ടുക ഒരിത്തിരി പ്രയാസം നിറഞ്ഞ കാര്യം തന്നെ ...ചില ബന്ധങ്ങള്‍ നിമിഷങ്ങള്‍ കൊണ്ട് മനസ്സില്‍ വേരോടും...ഒരു വാക്കോ ,പ്രവര്‍ത്തിയോ നോക്കോ മതിയാകും അവയ്ക്ക് തളിരിടാന്‍ ...

എന്നെ സ്വന്തം ചേച്ചിയെ പോലെ സ്നേഹിക്കുന്ന ഒരു കുട്ടുകാരി ...എപ്പോഴോ ഫോണിലുടെയുള്ള സംസാരത്തില്‍ അവള്‍ പറഞ്ഞു "എനിക്ക് നീ എന്റെ അക്കാ മാതിരി " ...തമിള്‍ ബ്രാഹ്മിണ്‍ കുട്ടിയായ സുഖിയുടെ വാക്കില്‍ ഒരിക്കലും എനിക്ക്  ഒരു മുഖസ്തുതി കാണാന്‍ കഴിയാറില്ല...സുഖിയുടെയും വെങ്കിയുടെയും ഒന്നാം  വിവാഹ വാര്‍ഷിക ദിനം ആയിരുന്നു ഇന്നലെ  ..കഴിഞ്ഞ ആഴ്ച അവരെ ഞങ്ങളുടെ വീട്ടില്‍ ഭക്ഷണത്തിന് വിളിച്ചപ്പോഴേ അവര്‍ പറഞ്ഞു വെച്ചു ആ ദിനത്തില്‍ തീര്‍ച്ചയായും അവരുടെ വീട്ടില്‍  വരണം എന്ന് ...അവരുടെ നിഷ്കളങ്കമായ ക്ഷണത്തിന് മുന്നില്‍ വരില്ല എന്ന് പറയാന്‍ കഴിയാതെ ഞങ്ങള്‍  കുഴങ്ങി...കാരണം ഡിന്നര്‍ പാര്‍ട്ടിയാണ്...പിറ്റേന്നു ഓഫീസും മറ്റും ഉണ്ട് താനും ...ശരി വേഗം പോയി തിരിച്ചു പോരാം എന്ന് തന്നെ കരുതി...അങ്ങിനെ ദിവസം വന്നെത്തിയപ്പോള്‍ അതിനോടൊപ്പം ഒരു പ്രശ്നവും വന്നെത്തി ...ഗൃഹാതരത്വം  തോന്നിപ്പിക്കുന്ന പൊടുന്നനെയുള്ള ബസ്‌ സമരം ...വലഞ്ഞില്ലേ ഞങ്ങള്‍ ...അതിലുപരി മുടിഞ്ഞ തണുപ്പും ..നടക്കാന്‍ ഞാന്‍ ആമയായത് കൊണ്ട് അര മണിക്കൂര്‍ എടുക്കേണ്ട ഇടത്ത്  ഒരു മണിക്കൂര്‍...എന്നെ അറിയാവുന്ന എന്റെ മുയല്‍ ചേട്ടന്‍ കണക്കു കൂട്ടി  സങ്കടപെട്ടു "ഹോ ഒരു മണിക്കുര്‍ നടക്കണം ഈ തണുപ്പത്ത് "   ...അവസാനം നടക്കാന്‍ തന്നെ തീരുമാനിച്ചു...പോകുന്നതിനു മുന്പായി എന്തോ, വാങ്ങി വെച്ച ഗിഫ്റിനു ഉപരി ഞാന്‍ തന്നെ എന്റെ കൈ  കൊണ്ട് എന്തെങ്കിലും അവര്‍ക്ക് ഉണ്ടാക്കി കൊടുക്കണം എന്ന് മനസ്സ് വലാതെ ശഠിച്ചു  .കാരണം അടുത്ത മാസാവസാനത്തോടെ അവര്‍ ഫ്രാന്‍സ്നോട് വിട പറയുകയാണ് ..വീണ്ടും ദൂരെക്ക് പറക്കുകയാണ് ...കാനഡ ...അവരിപ്പോള്‍ കാനേഡിയന്‍ കനവുകളില്‍  മുഴുകി  നാളുകള്‍ തള്ളിനീക്കുകയാണ്.

അങ്ങിനെ   ഞാന്‍ അവര്‍ക്കായി ഒരു കാര്‍ഡ്‌ ഉണ്ടാക്കി..അവരുടെ പടവും മറ്റും വെച്ച്  ...ഒപ്പം മറ്റു ഗിഫ്ടും കേക്കും കൊടുക്കാന്‍ ഒരു കവരും...സത്യത്തില്‍ അവര്‍ മറ്റു പൈസ കൊടുത്തു വാങ്ങിയ ഗിഫ്റ്റ്നേക്കാള്‍ ഒത്തിരി ഇഷ്ട്ടപെട്ടത്‌ ഞാന്‍ എന്റെ സമയം എടുത്തു ഉണ്ടാക്കിയ ആ കാര്‍ഡും കവറും   ആയിരുന്നു ...അവരുടെ പ്രശംസാ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ ഏതോ വലിയ കാര്‍ഡ്‌ കമ്പനിയുടെ ഉടമയാവും എന്നുവരെ തോന്നി ..പക്ഷെ നിലത്തു കാല് സിമന്റ്‌ ഇട്ടു ഉറപ്പിച്ചു നിര്‍ത്തിയത് കൊണ്ട് തന്നെ ആകാശത്തേക്ക് ഉയര്‍ത്തപെട്ടില...ആശ്വാസം...

അവരുടെ വിവാഹവാര്‍ഷികം സത്യത്തില്‍ ഞങ്ങള്‍ക്കാണ് ഒരു നല്ല ഓര്‍മ്മയായത്‌ ...കൊടും തണുപത്തു വിറച്ചു കൊണ്ടു പത്തരമണിക്ക് രാത്രിയുള്ള ആ നടത്തം ഒരു നടത്തം തന്നെയായിരുന്നു ...ഈ ആമയെകൊണ്ട് മുയല്‍ ചേട്ടന്‍ വലഞ്ഞു എന്ന് പറയുന്നതാണ് ഉചിതം  ...ഇഴഞ്ഞിഴഞ്ഞു ഇങ്ങു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രണ്ടാളും ഐസ് കട്ടയെപോലെ ഉറച്ചിരുന്നു ....ഇതിനെല്ലാം സാക്ഷിയായി ഞങ്ങളോടൊപ്പം നടക്കാന്‍ പൂര്‍ണ്ണ   വട്ടത്തിലുള്ള ഒരു  ഐസ് കട്ടയും ഉണ്ടായിരുന്നു ...നമ്മുടെ അമ്പിളി ചേട്ടന്‍ .

Friday, October 8, 2010

എന്റെ ആദ്യപ്രണയത്തിലെ അവള്‍

അവള്‍ എന്റെ പഴയ കുട്ടുകാരിയാണ്..നിഷ്കളങ്കമായി അവളെ സ്നേഹിച്ച നാളുകള്‍ ...ഒരു പക്ഷെ എനിക്കവളോട് ഒരു തരം അസൂയ നിറഞ്ഞ പ്രണയമായിരുന്നു എന്ന് പറയാം ...ആരെയും കൊതുപ്പിക്കുന്ന അവളുടെ തുവെള്ള നിറവും,ആരെയും വശീകരിക്കുന്ന കള്ള ചിരിയും,ഏതു നേരത്തും മനസ്സിന്റെ വൈകാരികതയെ മത്തു പിടിപ്പിക്കുന്ന പരിമളവും  പരത്തി നില്‍ക്കുന്ന അവളെ കടന്നു പോകുമ്പോള്‍...എന്റെ പ്രണയവല്ലരി മൊട്ടിടുടുകയും...ആ വാത്സല്യത്താല്‍   ഞാന്‍ പലപ്പഴും അവളെ  തലോടിയിട്ടുണ്ട് ...അതേറ്റവള്‍ സ്നേഹത്താല്‍ തലയാട്ടുകയും,കാറ്റിനോടൊപ്പം താളം കാട്ടി   കുണുങ്ങി കുണുങ്ങി ചിരിക്കുമ്പോള്‍ ഞാന്‍  വീണ്ടും തിരികെ  ഓടിച്ചെന്നു ആരും കാണാതെ അവളെ പുണര്‍ന്നു;  പ്രണയാര്‍ദ്രമായ  ഒരു ചുംബനം നല്‍കാറുണ്ടായിരുന്നു ...


എന്റെ മുല്ലയെ ...അതെ അവള്‍  മുല്ല ..എന്റെ കുട്ടികാലത്തെ ആദ്യ പ്രണയം...ജസ്മികുട്ട്യുടെ "മുറ്റത്ത്‌ ഞാനൊരു  മുല്ല നട്ടു" എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ എന്നെ അവ കൂട്ടികൊണ്ടുപോയത് എന്റെ പഴമയിലെക്കാണ്...  മുല്ല എന്റെയും ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ട ഒരു കുട്ടുകാരിയാണ്  ..എല്ലാ പൂക്കള്‍ക്കും  എന്റെ മനസ്സില്‍ സ്ഥാനം ഉണ്ട് ..അതില്‍ എന്നും  ഒന്നാംസ്ഥാനരോഹിണി ഇവള്‍ തന്നെ ..മുല്ല  ..അവളോട്‌  ജസ്മി പറഞ്ഞപോലെ ആത്മാവിനെ അടുത്തറിയുന്ന ഒരു ബന്ധം തന്നെയാണ് ....വളരെ ചെറുപ്പത്തിലെ ഉള്ളു തൊട്ടറിഞ്ഞ ബന്ധം ... 

ഞാന്‍ ഏറെയും എന്റെ ഉമ്മയുടെ വീട്ടില്‍ ആണ് നിന്നിരുന്നതും പഠിച്ചിരുന്നതും ...ആ തറവാട് വീട്ടില്‍ കുളവും തൊടുവും പിന്നെ ഒത്തിരി മുല്ല ചെടികളും അങ്ങിനെ ഒരുപാട് സംഭവങ്ങള്‍  ഉണ്ട് ..ഒരുപാട് മുല്ലപ്പുക്കള്‍ തരുന്ന അവള്‍  ..പടര്‍ന്നു പന്തലിച്ചു ..ആദ്യം അതിന്റെ മൊട്ടിന്റെ എണ്ണം എടുക്കും..എന്നിട്ടേ മറ്റുള്ളവരുടെ അടുത്ത് പൊകൂ... പട്ടുപാവാടയും മുടിയില്‍ നിറയെ മുല്ലപൂവും അതാണ്‌ എന്റെ ഏറ്റവും ഇഷ്ട്ടപെട്ട ഒരു  വേഷം ..കുട്ടികാലത്ത് പ്രകൃതിയിലെ ഇവരൊക്കെ തന്നെയാണ്  എന്റെ കൂട്ടുകാര്...അതിനു ശേഷം മാത്രമാണ്  മനുഷ്യരുടെ ഇടയിലെ മുല്ലകുട്ടികളും റോസാകുട്ടികളും മറ്റും ... 


സ്കൂള്‍ വിട്ടാല്‍ ഉടുപ്പൊക്കെ മാറി ചായ കുടിച്ചു ആരും കാണാതെ കുളത്തിന്റെ വക്കില്‍ പോയി അവിടുത്തെ കല്ലിനോടും മരങ്ങളോടും ഒക്കെ സ്കൂള്‍ വിശേഷം പറഞ്ഞിരിക്കും ..സന്ധ്യ ആയിട്ടും അകത്തേക്ക് കണ്ടില്ലെങ്കില്‍ മമ്മമ്മ [ഉമ്മയുടെ ഉമ്മ ] വന്നു നോക്കി "ഈ കുട്ടിക്ക് ഭ്രാന്ത " എന്നൊക്കെ പരിഭവം  പറഞ്ഞു കൈപിടിച്ച് അവിടുന്ന് എണീപിച്ചു കൊണ്ടുപോകും ...അവിടുന്ന് ഡിഗ്രി കഴിഞ്ഞു ഞാന്‍ എന്റെ സ്വന്തം വീട്ടിലോട്ടു സ്ഥിരമായി  പോകേണ്ടി വന്നപ്പോള്‍ ആരും അറിയാതെ ഈ കുളത്തിനോടും മുല്ലചെടിയോടും മരങ്ങളോടും കരഞ്ഞു യാത്ര പറഞ്ഞിട്ടുണ്ട് ..ആരും കാണാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടും ഉണ്ട് ..ഇല്ലെങ്കില്‍ മമ്മമ്മ ചെറുപ്പത്തില്‍ എന്നോട് തമാശയായി പറഞ്ഞത് വലുപ്പത്തില്‍ മറ്റുള്ളവര്‍ എന്റെ മേലില്‍ പച്ചകുത്തും "ഭ്രാന്തു "...ഒരിക്കല്‍ ഹോസ്റ്റലില്‍ നിന്ന് വന്നപ്പോള്‍ [എന്റെ ബി .എഡ് ടൈമില്‍ ]ഞാന്‍ കണ്ടത് പരിഷ്ക്കാരത്തിന്റെ പേര് പറഞ്ഞു; മുറ്റം സിമന്റു ഇടുക എന്ന് പറഞ്ഞു ആ പുന്തോട്ടവും മുല്ലചെടിയും മറ്റും അവിടുന്നിന്നും അപ്രത്യക്ഷമായതാണ് ...കാര്യം തിരക്കിയപ്പോള്‍ അറിഞ്ഞു ആ മുല്ല കാട് പിടിച്ചു കിടന്നു അതിനടയില്‍ നിന്ന് വല്ല പാമ്പോ ചെമ്പോ വീടിനുള്ളിലേക്ക് കേറി കൂടും .അതുകൊണ്ട് അതൊക്കെ അങ്ങട്ട് വെട്ടിമാറ്റി എന്ന് ."..അവളുടെ അവസാനയാത്രയില്‍ ഒന്ന് കാണാന്‍ പോലും കഴിയാതെ ...ആരോടെങ്കിലും എന്റെ സ്വകാര്യ ദുഖം പങ്കുവെക്കാന്‍ പറ്റുമോ ..പച്ചകുത്തലിന്റെ വേദന ഓര്‍ത്തപ്പോള്‍  ആരോടും ഒന്നും പറഞ്ഞില്ല ..പകരം എന്റെ സ്വകര്യ ദുഖങ്ങള്‍ പങ്കുവെക്കുന്ന എന്റെ ആകെയുള്ള വിശ്വസ്ത  കൂട്ടുകാരിയെ സമീപിച്ചു ..എന്റെ ഡയറി ...ആ മുല്ലയുടെയും മറ്റും  ശാപമാണോ എന്ന് തോന്നിപോകും ..അതിനു ശേഷം ചുട്ടു പഴുത്തല്ലാതെ  ആര്‍ക്കും പണ്ടത്തെപോലെ ആ തറവാടിന്റെ ഒരു കുളിര്‍മയില്‍ ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല ..സിമന്റ്‌ ചുട്ടുപൊള്ളി അതിന്റെ ചുടു ആവി തറവാട്ടിനുള്ളില്‍ എന്നും നിലനിന്നിരുന്ന ആ കുളിര്‍മയെ  വന്നു വിഴുങ്ങി കൊണ്ടിരുന്നു അതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ അവിടേക്ക് പിന്നെ ഏ സി ചേട്ടന്‍ വന്നു ..അങ്ങിനെ പലരും കടന്നു വന്നു ..എന്നാലും പ്രകൃതിയുടെ കുളിര്‍മ തനിമ ഒന്നും ഒന്നിനും പകരം വെക്കാന്‍ ആവില്ലല്ലോ ......മഴപെയ്യുമ്പോള്‍ ആ തറവാട്ടിലേക്ക്  മെല്ലെ ഇരച്ചു കേറി വരുന്ന , മണ്ണില്‍ നിന്നും സൃഷ്ട്ടിചെടുത്ത നമ്മളിലെ മണ്ണിന്റെ അംശങ്ങളെ തൊട്ടുണര്‍ത്തുന്ന ആ മണ്ണിന്റെ മണവും ഇന്ന് തറവാടിനു ഒരു പരുതി വരെ അന്യം തന്നെ ...


തിരക്കുകളുടെയും പഠനത്തിന്റെയും ഉച്ചകോടിയില്‍ നില്‍ക്കുമ്പോള്‍ വിവാഹത്തിന്റെ മണികള്‍ കിലുങ്ങാന്‍ തുടങ്ങിയനാളുകള്‍ ...ഞാന്‍ കയറിചെന്ന ആ വീടും ഞാന്‍ വളര്‍ന്നു വന്ന തറവാടിന്റെ പോലെ തന്നെ ..കുളവും തോടും തൊടുവും ...വീടിന്റെ പിന്നാമ്പുറത്തു താഴെ പടി എന്ന് വിളിക്കുന്ന കുറെ പടികള്‍ ..അത് ഇറങ്ങിയാല്‍ നേരെ പാടം ആയി ...വാഴയും കൌങ്ങും പനയും തെങ്ങും കുരുമുളകും തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ഒരു കുളിരേകുന്ന കാഴ്ചയുണ്ട് അവക്കൊപ്പം  ..അതിലുടെ ഒരു നീര്‍ ചോല..അതിനു ചെറിയ ചെറിയ ചാലിട്ടു കൊടുത്തിട്ടുണ്ട്‌ ,അവിടെയെല്ലാം നനവ്‌ നല്‍കാന്‍ വേണ്ടി ...ആ പടികള്‍ക്കു ഇരു വശത്തും എന്റെ ഫാദര്‍ ഇന്‍ ലോ നട്ട് നനക്കുന്ന  മുല്ലകള്‍...പലതരം മുല്ലകള്‍ ...അവിടുത്തെ വീടിന്റെ മുന്നിലും ഉണ്ട് നിര നിരയായി മറ്റു ചെടികള്‍ക്ക് ഇടയില്‍ അവളും...അങ്ങിനെ അനുരാഗത്തിന്റെ നാളുകളില്‍ അവയ്ക്ക് വശ്യത നല്‍കാന്‍ എന്റെ ഭര്‍തൃഗ്രഹത്തിലും എന്റെ കുട്ടുക്കാരി എനിക്കൊപ്പം സ്ഥാനം പിടിച്ചു ...വൈകുന്നേരങ്ങളില്‍ സലപിക്കാന്‍ ഇത്തിരി നേരം അവള്‍ക്കൊപ്പം ചെന്നിരിക്കും ..അവളും ഞങ്ങളും ഞങ്ങളുടെ കൊച്ചുവര്‍ത്തമാനങ്ങളും എല്ലാം ഇന്ന്  അവളുടെ സുഗന്ധത്താല്‍ ആലേഖനം ചെയ്യപ്പെട്ടവയാണ് ...എന്നും ആ ഓര്‍മ്മകള്‍ക്ക് അവളുടെ ആത്മാവിന്റെ സുഗന്ധം ഉണ്ടായിരിക്കും ...."ആതാമാവിന്‍ നഷ്ട്ട സുഗന്ധം" പോലെ ...എവിടുന്നോ വന്നു തഴുകുന്നു  ആ മുല്ലയുടെ പരിമളം, ഇതാ ഇപ്പഴും  ..ഓര്‍മ്മകളുടെ ചില്ലുപെടകത്തില്‍ നിന്നുമാകും .[ഇവിടെ ഞാന്‍ പല പുതിയ പൂക്കളെയും പരിചയപ്പെട്ടു ..പക്ഷെ ഒരിക്കലും അവളെ മാത്രം ഇവിടെയൊന്നും കണ്ടില്ല ...അവളുടെ ഓര്‍മ്മക്കായി ഞാന്‍ ജാസ്മിന്‍  സ്പ്രേകളും സോപ്പും മറ്റും വാങ്ങും ..എന്നാലും അവള്‍ക്കു പകരം ആവില്ലല്ലോ അവയൊന്നും .] 


കടപ്പാട് : 
ഈ പോസ്റ്റിനു നിമിത്തം ആയതു എന്റെ പ്രിയ കുട്ടുകാരി ജസ്മികുട്ടിയുടെ പോസ്ടായ  " മുറ്റത്ത് ഞാന്‍ ഒരു മുല്ല നട്ടു"  ആണ് .

Wednesday, September 22, 2010

അച്ഛനുള്ള പിറന്നാള്‍ സമ്മാനം



ഇന്നലെ എന്നത്തേയും പോലെ വീട്ടിലേക്കു വിളിച്ചു .പപ്പയാണ്‌ ഫോണ്‍ എടുത്തത്‌ .വിശേഷങ്ങള്‍ എന്നും കൈ മാറുന്നത് കൊണ്ട് പ്രത്യേകിച്ചൊന്നും പറയാനില്ലാര്‍ന്നു ...ചില കുശലാന്വേഷണങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പപ്പയോടു ചോദിച്ചു...

"നാളെ ഒരു വയസ്സ് കൂടി കൂടുകയല്ലേ ?"
"ആ അതുശരിയാണല്ലോ നാളെ സെപ്തംബര്‍ ഇരുപത്തി രണ്ടു ...ഉം ..റിട്ടയര്‍ഡ്  ആവണ്ട പ്രായം ആയി .."
"എനിക്ക് മനസ്സിലായില്ല ."ഞാന്‍ ചോദിച്ചു "അതെന്താപ്പോ അങ്ങിനെ പറഞ്ഞെ പപ്പാ ?"
"അല്ല വല്ല ഗവര്‍മെന്റ് ഉദ്യോഗം ആയിരുന്നെങ്കില്‍ ഇപ്പോള്‍ റിട്ടയര്‍ഡ്  ആവാന്‍ ആയി എന്ന് പറഞ്ഞതാണ് "
"ഉം " 

പിന്നെ വീണ്ടും മറ്റു പല വര്‍ത്തമാനത്തിലൂടെയും കാര്യങ്ങള്‍ നീങ്ങി ...

ഫോണ്‍ വച്ചതിനു ശേഷം ഞാന്‍ ചിന്തിച്ചു ..ഇത്രയും നാള്‍ ഞാന്‍ ഒത്തിരി കുത്തിക്കുറിച്ചിട്ടുണ്ട്..പക്ഷെ ഒരിക്കല്‍ പോലും പപ്പയെ കുറിച്ച് ഒന്നും ആഴത്തില്‍ എഴുതിയില്ല ...എന്‍റെ ഡയറിയിലെ ചില സ്വകാര്യ പേജുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ...എന്തുകൊണ്ട് അങ്ങിനെ സംഭവിച്ചില്ല ?മനപ്പൂര്‍വ്വം ആയിരുന്നില്ല എന്ന്  എനിക്കറിയാം ...പിന്നെ എന്താകും കാരണം ...അറിയില്ല ..ഒരു പക്ഷെ എന്‍റെ ചെറുപ്പകാലം മുതലേ പപ്പാ  ഒരു പ്രവാസിയായത്‌ കൊണ്ടാകാം ...വല്ലപ്പോഴും പെട്ടി നിറയെ സമ്മാനങ്ങളുമായി വരുന്ന ക്രിസ്തമസ്അപ്പുപ്പനെ പോലെ ...വന്നു ഒന്ന് പരിചയപ്പെട്ടു വരുമ്പോഴേക്കും അങ്ങ് ആകാശത്തിലെ മേഘ പാളികളെ കീറി മുറിച്ചു പോകുന്ന ആ വലിയ ചിറകുള്ള പക്ഷി പുറത്തു കേറി ഒരു കൊച്ചു സ്വര്‍ഗം എന്ന് ഞാന്‍ കരുതി വിശ്വസിച്ച് പോന്ന ഗള്‍ഫിലോട്ടു വീണ്ടും പറക്കുന്ന ഒരു വ്യക്തി ..പിന്നീടു പോസ്റ്റ്‌ ആയും മറ്റാരെങ്കിലും വരുന്നമ്പോള്‍ പപ്പാ കൊടുത്തയച്ചത്‌ എന്ന് പറഞ്ഞു തരുന്ന  ഫോട്ടോസും മിടായി പാകെറ്റുകളിലുടെയും   മാത്രം പരിജയം പുതുക്കുന്ന ഒരു വ്യക്തിത്വം ...

എന്നും ഉമ്മയാണ് നിഴലായി കൂടെ ഉണ്ടായിരുന്നത് ...അത് കൊണ്ട് തന്നെയാകണം ഉമ്മയെ കുറിച്ച് ഞാന്‍ പല കവിതകളും മറ്റും എഴുതിയിട്ടുണ്ട് ...മാതൃവാത്സല്യത്തിനെയും മറ്റും പാട പുസ്തകങ്ങളിലൂടെയും ,അമ്മയുടെ കാല്‍ക്കീഴിലാണ്  സ്വര്‍ഗ്ഗം എന്ന് മതപുസ്തകങ്ങളിലൂടെയും പഠിച്ചത് കൊണ്ടാകണം മനസ്സില്‍ എപ്പോഴും ഉമ്മയെ കുറിച്ച്  ഞാന്‍  എഴുതി തുടങ്ങിയത് ..തിരശീലക്കു പിറകില്‍ പ്രവാസത്തിന്റെ ഏകാന്തതയും മറ്റും കുട്ടായി ജീവിക്കുന്ന പപ്പയെ കുറിച്ച് ഞാന്‍ ഒരിക്കലും ഒന്നും എഴുതിയിരുന്നില്ല ...എപ്പോഴും ഉമ്മയെ കുറിച്ച് എഴുതിയത് ഞാന്‍ പപ്പക്ക് അയച്ചു കൊടുക്കാറുണ്ട് ...അപ്പോഴെല്ലാം പപ്പയെ കുറിച്ച് എഴുതി കാണാന്‍ പപ്പാ കൊതിച്ചു കാണുമോ ? അറിയില്ല ...എന്നോടൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല ....
    
അതെ ഞാന്‍ അറിഞ്ഞിരുന്ന പപ്പാ  എന്നും പ്രവാസി ആയിരുന്നു ...എല്ലാ വര്‍ഷവും നിറയെ സമ്മാനങ്ങളും മധുരവും അത്തറും ഒക്കെയായി മാനത്ത്  നിന്നു ഭുമിയിലേക്ക് പറന്നിറങ്ങുന്ന ഒരു അപരിചിതന്‍ ...അന്നൊക്കെ അങ്ങ് ആകാശത്താ ഈ ഗള്‍ഫ്‌ എന്ന് വിശ്വസിച്ചിരുന്നു ഞാന്‍ ..കാരണം അങ്ങോട്ട്‌ വിമാനം പപ്പയെ കൊണ്ട് മറക്കും ....എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍  അഞ്ചാം തരം വരെ ഞാന്‍ പപ്പയെ പപ്പാ എന്ന് വിളിച്ചില്ല ...എനിക്ക് പേടിയായിരുന്നു ...ഒരു മാസമോ കുറച്ചോ നില്‍ക്കുന്ന പപ്പയുമായി അടുത്തു ഇടപെഴുകുമോബോഴെക്കും ആള് വീണ്ടും മരുഭുമി ലക്‌ഷ്യം വച്ച് പറന്നു നീങ്ങും ....സത്യത്തില്‍ അച്ഛന്‍മാരുടെ ജീവിത നാളുകള്‍ നമ്മള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഒരിക്കലും എഴുതി പാടി കേള്‍പ്പിക്കാത്ത മൌന കവിതയും കഥയും നോവലും ഒക്കെയാണ് അല്ലെ ?.

ഈ പിറന്നാള്‍ ദിനത്തില്‍ എന്‍റെ അച്ഛന് വേണ്ടി ഞാന്‍ ഇവിടെ ഇത് മാത്രം  സമര്‍പ്പിക്കട്ടെ ....ഒരു ചെറിയ പിറന്നാള്‍ സമ്മാനം ...
Photobucket


എന്തെന്നില്ലാത്ത സങ്കടം എന്നെ കീഴ്പ്പെടുത്തി കഴിഞ്ഞു ഈ നിമിഷം ..അത് കൊണ്ട് തന്നെയാകണം വാക്കുകള്‍ കൂട്ടുതരുന്നില്ല ...ഈ ഗാനം ഞാന്‍  ആ ദു:ഖത്തില്‍ നിന്നും പിറവിയെടുത്ത എന്റെ ഒള്ളിലെ  കുറ്റ ഭാരം കുറക്കാന്‍ ,ഒരു പശ്ചാത്താപമായി  ഇവിടെ എന്റെ പപ്പക്കായി, ഒരു  പിറന്നാള്‍ സമ്മാനമായി സമര്‍പ്പികട്ടെ ..... 

Tuesday, September 21, 2010

കണക്കുപുസ്തകം

അവള്‍ക്ക്‌ ഒത്തിരി പറയാന്‍ ഉണ്ട് .അവള്‍ അമ്മയാണ്, മകളാണ്,  ഭാര്യയാണ്  അങ്ങിനെ അങ്ങിനെ ഒരു പിടി  ജീവിത റോളുകള്‍ പലരുടെയും ജീവിതത്തില്‍ എന്ന പോലെ അവള്‍ക്കും ഉണ്ട് .മനസ്സിനിണങ്ങിയ ഒരു ഭര്‍ത്താവിനെ അവള്‍ തന്നെ സ്വയം തേടിപ്പിടിച്ചു.വീട്ടുകാരുടെ എതിര്‍പ്പ് മാനിക്കാതെ അവള്‍ അവനായി വാശി പിടിച്ചു.അവളുടെ വാശിക്ക് മുന്നില്‍ പാവം അച്ഛനും അമ്മയും കീഴടങ്ങി.

"മോളെ ഈ വാശി നിന്‍റെ നാശത്തില്‍ കലാശിക്കാതിരിക്കാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കാം" എന്നൊരു സ്നേഹ പരിഭവ താക്കീത് നല്‍കാന്‍ അച്ഛന്‍ മറന്നില്ല .
"ഇല്ല അച്ഛാ .രമേഷിനെ എനിക്കറിയാം .അവന്‍ നല്ലവനാ .എന്നെ ഒത്തിരി സ്നേഹിക്കുന്നു .അച്ഛന്‍ എന്നെ ശപിക്കാതിരുന്നാല്‍ മതി ".
"അച്ഛന്‍ കുട്ട്യേ ശപിക്കെ .ഇത്രയും മുതിര്‍ന്നിട്ടും   മോള്‍ക്ക്‌ അച്ഛനെ മനസ്സില്കാന്‍ കഴിഞ്ഞില്ലാന്നോ? "
"അമ്മാ,അങ്ങിനെയല്ല ...നിങ്ങളുടെ മനസ്സ് ഒന്ന് നൊന്താല്‍ അത് മതീലെ ഈ മോളുടെ ജീവിതം വെണ്ണീര്‍ ആവാന്‍ .ഇതിപ്പോ അറിഞ്ഞുകൊണ്ട് ഞാന്‍ വേദനിപ്പിക്കുകയല്ലേ ?ഞാന്‍ എന്ത് ചെയ്യും അമ്മാ ?രമേഷിനെ ഞാന്‍ അത്ര കണ്ടു സ്നേഹിക്കുന്നു .വേണ്ട വേണ്ടാന്ന് ഒത്തിരി മനസ്സിനോട് ശടിച്ചതാണ് ഞാന്‍ ..പക്ഷെ മനസ്സ് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല  .അവന്‍റെ സ്നേഹം എന്നെ കീഴ്പ്പെടുത്തി എന്‍റെ മനസ്സിനെ .എന്നോട് ക്ഷമിക്കണം "...
"അപ്പോള്‍ ഞങ്ങളുടെ സ്നേഹം വാത്സല്യം നിന്നെ ഒരിക്കലും കീഴ്പ്പെടുതിയില്ലാ എന്നോ ?" അച്ഛന്‍ പെട്ടന്ന്‌ കണക്കു കൂട്ടി ചോദിച്ചു ...
ഉത്തരം  കണ്ണിരായി കവിളുകളിലുടെ ചാലിറ്റൊഴുകുന്നത് കണ്ടപ്പോള്‍ അമ്മയുടെ മാതൃവാത്സല്യം അവളുടെ രക്ഷക്കെത്തി...  
"മോളെ നിന്‍റെ ഈ പ്രായം കഴിഞ്ഞാണ് ഞങ്ങളും വന്നത് ..അറിയാം നിന്‍റെ മനസ്സിന്റെ ഓരോ  കോണും ...സാരല്യ ..എല്ലാം അറിയുന്നോന്‍ ഈശ്വരന്..അവിടേക്ക് എല്ലാം സമര്‍പ്പികുക "..
അമ്മയെ കെട്ടിപിടിച്ചു സുമ കരഞ്ഞു ..സന്തോഷം കൊണ്ടോ കുറ്റബോധം കൊണ്ടോ ഒന്നും ആ നിമിഷം അവള്‍ക്ക്‌ നിശ്ചയം ഇല്ല്യാര്‍ന്നു ..അമ്മയെ പുണര്‍ന്നു കണ്ണീര്‍വാര്‍ക്കുന്ന അവളെ തലോടികൊണ്ട് അച്ഛന്‍ ആരും കാണാതെ കണ്ണുകള്‍ തുടച്ചു ...

കല്യാണം കെങ്കേമമായി തന്നെ നടന്നു .സര്‍വാഭരണ ഭൂഷിതയായവള്‍ തിളങ്ങുമ്പോഴും അച്ഛനും  അമ്മയും  മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക്  മുന്നില്‍ ഉത്തരം കിട്ടാതെ വീര്‍പ്പുമുട്ടുന്നത്‌ അവള്‍ കണ്ടു .

"അല്ല മാഷെ ,എന്തെ ഇപ്പൊ ഇത്ര ജടുപിടീന്നു ഒരു കല്യാണം .അതും ഇത്ര ദുരെക്ക് " .
"ഒക്കെ ദൈവഹിതം.അത്രേ ഇപ്പൊ പറയണൊള്ളൂ"..
"ന്നാലും അന്ന് ആ വാസുവേട്ടന്‍ കൊണ്ടുവന്ന ആലോചന എത്ര നന്നായിര്‍ന്നു? ചെക്കന്‍ പൈലറ്റ്‌ .നല്ല കുടുംബോം .അടുത്തു തന്നെ വീടും മറ്റും .ഇത് പ്പോ ചെക്കന് പറയത്തക്ക പണീം ഇല്ല്യാന്നു മാത്രമല്ല ഒരേ പ്രായോം ...?"
 ഉത്തരം പറയാന്‍ വയ്യാതെ തോളില്‍ കിടക്കുന്ന മുണ്ട് മറു തോളിലേക്ക് ഒന്ന് സ്ഥാനം മാറ്റി  മെല്ലെ  മാഷ്‌ നടന്നു നീങ്ങി  .

ചോദ്യോത്തരങ്ങള്‍ക്ക് വിരാമം കുറിച്ച് സുമ താന്‍ നെയിത് കൂട്ടിയ സ്വപന്ലോകത്തെക്ക്  മെല്ലെ കടന്നു ചെന്ന് ..പുതുമോടിയുടെ ദിവസങ്ങള്‍ കഴിയും മുന്പേ അവള്‍ അറിഞ്ഞു താന്‍ പ്രണയിച്ച താന്‍ സ്നേഹിച്ച  രമേഷ് അല്ല തനിക്കു മുന്നില്‍ ഇന്നുള്ളത് ...പ്രാരബ്ധങ്ങള്‍ നിരത്തിവച്ചപ്പോള്‍ അതിനടിയില്‍ എവിടെയോ പെട്ട്  അവളുടെ പ്രണയം ശ്വാസം മുട്ടി നിറം മങ്ങി നീലിച്ചു നില്‍ക്കുന്നതായി  അവള്‍ കണ്ടു ...കൂനിന്‍ മേല്‍ക്കുരു എന്ന പോലെ അവര്‍ക്കിടയില്‍ പ്രണയകാലത്ത് നോട്ട് പുസ്തകത്തില്‍ വരച്ചിട്ട പൊന്നോമന പെട്ടന്ന് യാഥാര്‍ത്യമായി പിറവി എടുത്തപ്പോള്‍ ഉള്ളുകൊണ്ട് രമേശ്‌ വീണ്ടും അവളില്‍ നിന്നു അകന്നു . 

"നിന്നെ കെട്ടിയ അന്ന് മുതല്‍ തുടങ്ങിയതാ ഈ ഗതികിട്ടാത്ത ജീവിതവും കുറെ പ്രാരബ്ധവും "... എപ്പോഴോ മനസ്സിന്റെ നിഗുഡത പുറം തള്ളപ്പെട്ടപ്പോള്‍   അവന്‍ പറഞ്ഞ ആ വാക്കുകളിലു‌ടെ അവള്‍ അറിഞ്ഞു അവന്‍റെ  പ്രണയം മണ്മറഞ്ഞു പോയിരിക്കുന്നു എന്ന് .ഒരിക്കലും രമേശിനോട് പരാതികള്‍ പറയാത്ത അവള്‍ക്ക്‌ വിഷമങ്ങള്‍ ആരോടും പങ്കുവെക്കുവാന്‍ ഇല്ലാതായി .നാട്ടില്‍ നിന്നും അച്ഛനും അമ്മയും വിളിക്കുമ്പോഴും സങ്കടം നിമിത്തം ശബ്ദം ഇടറാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചു ..സ്വയംവരം നടത്തിയ താന്‍ ആരോട് പറയും സ്വന്തം നേര്‍പകുതിയുടെ ഈ നിറം മാറ്റം ...അങ്ങിനെ ജീവിതം തള്ളിനീകുമ്പോള്‍ ഒരിക്കല്‍ രമേശ്‌ അവളുടെ അടുത്തു വന്നു പറഞ്ഞു 

"സുമ ഞാന്‍ ഒരുപ്പാട്‌ ആലോചിച്ചു..." 
"എന്ത് ?" 
"നമ്മള്‍ക്ക് പിരിയാം " 
അവന്‍റെ ഈ വാക്കുകള്‍ അവള്‍ പ്രതീക്ഷിചിരുക്കുകയായിരുന്നു എന്ന് തോന്നുമാറു അവള്‍  പുച്ച്ചഭാവേന ഒന്ന് ചിരിച്ചു ..
"എന്താ നീ ചിരിച്ചു തള്ളിയത് ?ഞാന്‍ സീരിയസ് ആണ് " 
"ഞാനും " 
"നീ കൊതിച്ച ജീവിതം എനിക്ക് നല്‍കാന്‍ സാധിച്ചില്ല സുമ ?നമ്മളുടെ കണക്കു കൂട്ടല് എവിടെ തെറ്റി ?" 
"അതിനു ഞാന്‍ ഒരിക്കലും ഒന്നും കണക്കു കൂട്ടിയില്ലായിര്‍ന്നു .പണ്ടേ കണക്കിന് ഈ കണക്കു മാഷിന്റെ മോള്‍ എന്നും പുറകോട്ടാ ...കണക്കു കൂട്ടി നോക്കി ഞാന്‍ പോലും അറിയാതെ എന്റെ  അച്ഛന്‍... എന്‍റെ ഉത്തരം കണ്ടപ്പോള്‍ പറഞ്ഞാര്‍ന്നു,  ഞാന്‍ കണ്ടെത്തിയ  ഉത്തരം തെറ്റാണ് എന്ന് .പക്ഷെ അന്ന് ഞാന്‍ കാഴ്ച്ചയില്ലത്തവള്‍ ആയിരുന്നു ..നിങ്ങള്‍ നല്‍കിയ സ്നേഹം എന്‍റെ കണ്ണുകളെ മൂടി കളഞ്ഞിരുന്നു..."

 അവളുടെ ജലാര്ധമായ കണ്ണുകളെ അവന്‍ കണ്ടില്ലാന്നു നടിച്ചു  ...
"പഴയത് പറഞ്ഞിട്ട് എന്ത് കാര്യം .എനിക്ക് ഈ ഭാരം ചുമന്നുള്ള യാത്ര വയ്യ ..എനിക്ക്  നന്നായി ജീവിക്കണം ..അതിനു ഞാന്‍ പ്രരാബ്ധത്തില്‍ നിന്നും രക്ഷ നേടണം.." 
"ആവാം  ..ഞാനോ എന്‍റെ മോളോ കാരണം രമേശ്‌ ഒരിക്കലും കഷ്ട്ടപെടരുത് .ജീവിതം നമ്മള്‍ കാണുന്ന സ്വപ്നം അല്ലല്ലോ ..ജീവിതം എന്ന പാഠം പഠിപ്പിച്ചു തന്ന രമേശിനോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും.സ്നേഹം പിടിച്ചു വാങ്ങാവുന്ന ഒന്നല്ലല്ലോ ...മടുത്തു തുടങ്ങിയാല്‍ പിന്നെ നിര്‍ത്തി പിരിയാം ..പക്ഷെ എനിക്ക്   എന്‍റെ മരണം വരെ രമേഷിനെ  മടുക്കില്ല,അത് എന്റെ സത്യം  ..."
മുഖം കൈകള്‍കൊണ്ട് പൊത്തി അവള്‍ കളിപ്പാട്ടം  നഷ്ട്ടപെട്ട പിഞ്ചു കുഞ്ഞിനെ പോല്‍ ഏങ്ങികരഞ്ഞു ...

"സുമാ നിനക്ക് എന്നെ ശരിക്കും മനസ്സിലാക്കാന്‍ കഴിയും ...അതുകൊണ്ടാകണം എത്ര അവഗണിച്ചിട്ടും നീ ഒരു പരാതികളും പറയാതെ നിന്‍റെ ഭാഗം നന്നായി ചെയിതു പോന്നന്ന്തു ...പക്ഷെ എനിക്ക് അറിയുന്നില്ല ...എനിക്ക് എന്ത് പറ്റി എന്ന് ..."
 "രമേശ്‌ ഒരു കാര്യം ചോദിക്കട്ടെ ?"
 "ഉം ചൊദിക്കൂ ?"
 " രമേഷിന് ഭക്ഷണം പാകം ചെയ്യാനും മറ്റുമായി മാത്രം ഒരു വീട്ടുവേലക്കാരിയായി മാത്രം ഞാനും മോളും ഇവ്ടെതന്നെ ഒരു മൂലയില്‍ ജീവികട്ടെ ..എനിക്ക് രമേഷിനെ കണ്ടു ജീവിച്ചു മരിക്കാലോ ? രമേഷിനെ കാണാതിരുന്നാല്‍ എനിക്ക് ജീവിക്കാന്‍ കഴിയില്ല .കടലില്‍നിന്നും പിടിച്ചിട്ട മത്സ്യത്തെ പോലെ ഞാന്‍ പിടഞ്ഞു പിടഞ്ഞു മരിക്കും "...
അവളുടെ ആത്മാര്‍ഥമായ സ്നേഹത്തിനു മുന്നില്‍ ,അവളോട്‌ തിരികെ ഒന്നും പറയാന്‍ ആവാതെ അവന്‍ അവിടുന്ന്  നിന്നും എണീറ്റ്‌ പോയി ...അവന്‍റെ മൌനം അവളെ വല്ലാതെ തളര്‍ത്തി .
"രമേഷിന് ഭാരം ആവരുത് ഞാന്‍" -അവള്‍ തീരുംമാനിച്ചു...അവള്‍ മോളുടെയും അവളുടെയും ഡ്രെസ്സുകള്‍ ഒരു പെട്ടിയിലേക്ക് നിറക്കാന്‍ വേണ്ടി കട്ടിലിനടിയിലെ പൊടി പിടിച്ച ഒരു പെട്ടി നീക്കി എടുത്തു ..അതിനു ഉള്ളില്‍  അധികം പൊടി പിടിക്കാതെ കിടന്നിരുന്ന ഒരു നീല ഫയല്‍ അവളുടെ കണ്ണില്‍ പെട്ടു ... അത് തുറന്നു നോക്കിയപ്പോള്‍ അവള്‍ അതില്‍ ഒരു ഒറ്റ താക്കോല്‍  കാണുകയുണ്ടായി...

"ഇത് തന്റെ ജീവിതത്തിന്റെ താക്കോല്‍ ആകുമോ ?" എന്ന് ചിന്തിച്ചു കൊണ്ട്  അവള്‍ ആ താക്കോല്‍ തിരിച്ചും മറിച്ചും നോക്കി .അതുപയോഗിച്ചു തുറക്കാന്‍ പറ്റുന്ന ഷെല്‍ഫ് അവള്‍ കണ്ടെത്തി ...അതില്‍  പച്ച നിറമുള്ള മറ്റൊരു ഫയല്‍ കണ്ടു ...ആകാംക്ഷയോടെ അത് കൈയിലെടുത്തു  തുറന്നു നോക്കിയപ്പോള്‍ അവള്‍ കണ്ട ആ മെഡിക്കല്‍ റിപ്പോര്‍ട്ട്സ്  അവളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു ...തന്‍റെ രമേശ്‌ ഒരു അനു നിമിഷം മരിച്ചു  കൊണ്ടിരിക്കുന്ന രോഗിയാണെന്ന് അവള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല ...അര്‍ബുദം അവനെ മുക്കാല്‍ ഭാഗവും കീഴ്പ്പെടുത്തിയിരിക്കുന്നു.

"ഈശ്വരാ,നീ നിന്റെ കണക്കു പുസ്തകത്തില്‍ എനിക്കായി കുട്ടി കുറച്ചു വച്ച സത്യം ഇതായിരുന്നോ ..." അപ്പോഴേക്കും അവളെ ഉണര്‍ത്തിക്കൊണ്ട്  ഫോണ്‍ അടിച്ചു..
"അമ്മയും അച്ഛനും,വയസായ അവരോടു ഞാന്‍ എങ്ങിനെ ഈ സത്യം പറയും ?" പക്ഷെ മറുപുറത്ത് നിന്ന് വന്ന ശബ്ദം ഒട്ടും പരിചയം ഇല്ലാത്തതായിരുന്നു ..
"സുമതി യാണോ ?"
 "അതെ .ആരാ മനസ്സിലായില്ലല്ലോ ?"
 " എന്നെ അറിയില്ല എനിക്കും നിങ്ങളെ അറിയില്ല... ഞാന്‍ വിളിച്ചത് ..."
 "ആരാ നിങ്ങള്‍ ?എന്താ പറഞ്ഞു വരുന്നത് ?"
 "രമേഷിന് ചെറിയ ഒരു അക്സിടെന്റ്റ് ..."

പിന്നീടു എങ്ങിനെയോ ഹോസ്പിടലിന്റെ പേര് ചോദിച്ചു അറിഞ്ഞു അവള്‍ അവിടെ എത്തിയപ്പോഴേക്കും ചോദ്യോത്തരങ്ങള്‍ക്കോ  പരിഭവങ്ങള്‍ക്കോ കാത്തുനില്‍ക്കാതെ രമേശ്‌ സ്വയം മരണത്തിനു കീഴടങ്ങുകയായിരുന്നു ....പ്രണയത്തിന്റെ നിഷ്കളങ്കമായ ഭാരത്താല്‍ ....ജീവിക്കാന്‍ കൊതിയുണ്ടായിട്ടും തന്റെ പ്രണയത്തിനു വേണ്ടി സ്വയം രക്തസാക്ഷിയായി ....കാലന്റെ കാലൊച്ച തന്റെ പിറകില്‍ ഉണ്ട് എന്നറിഞ്ഞിട്ടും ചീറി പാഞ്ഞു വന്നിരുന്ന വാഹനങ്ങളെ നോക്കി ആ തിരക്ക് പിടിച്ച റോഡിലെ ഓരം ചേര്‍ന്ന്  ഒരു ഭ്രാന്തനെ പോലെ തല താഴ്ത്തി നടന്നു നീങ്ങിയിരുന്ന രമേശ്‌ പെട്ടന്ന്‌ തന്നെ , തന്നെ  ആ വാഹനത്തിനു മുന്നിലേക്ക്‌ സ്വയം വലിച്ചെറിഞ്ഞു ചിന്നിച്ചിതറാന്‍ ശ്രമിച്ചത്‌ എന്തിനാകണം ???

സുമംഗലിയായി നിറകണ്ണുകളോടെ സന്തോഷത്തിന്റെ വാതിലുകള്‍ തേടി പോയ സ്വന്തം മോള്‍ ഇന്ന് സിന്ധുരം മാഞ്ഞു വിധവയായി നിറകണ്ണുകളോടെ  ഇറങ്ങിയ പടികള്‍ തിരികെ കയറുമ്പോള്‍ ആ പാവം അച്ഛന്റെ മനസ്സ് മന്ത്രിച്ചത്  ആരും കേട്ടില്ല ... 

"ദൈവമേ നിന്റെ കണക്കു പുസ്തകത്തില്‍ എന്റെ മോളുടെ കണക്കിനുത്തരം ഇനി എന്താകും ???"

ആലോചനയില്‍ ആണ്ടു ആ അച്ഛന്‍ ഉമ്മറത്തെ ചാര് കസേരയിലേക്ക് ചാരിയിരുന്നു..മോളെ കൂട്ടി  അമ്മ ആ പഴയ നാല്കെട്ടു   വീട്ടിലെ ഉള്ളിലെ ഏതോ ഇരുട്ടറയിലേക്ക്  മറഞ്ഞു ....
--------------------------------------------------------------------------

[സ്വയം ഭാരം എന്ന് തോന്നുക ... താന്‍ മറ്റുള്ളവര്‍ക്കും വെറും ഭാരമാണ് എന്ന് കരുതുന്നതു  മനസ്സിന്റെ വികൃതി മാത്രമാണ്..ആ മനസ്സിന് തോന്നുന്ന ത്യാഗം ശരിക്കും അവരെ സ്നേഹിക്കുന്ന മനസ്സുകളെ മുറിപ്പെടുത്തല്‍ മാത്രമാണ്  എന്ന് രമേശുമാര്‍ എന്ന് തിരിച്ചറിയും ]

Wednesday, September 15, 2010

When distant places comes to you....

I Wonder and I love these.Hope you too
Photobucket
Below are some beautiful 3-D pictures.  
May be some of you already have seen this. But still let me share to those who might have not seen....:) 
Sit back and enjoy the beauty of Mysore Palace when you have free time.
Click on the picture and move your mouse around and the picture will give you a 360 degree view.                            Sulphur Creek in Capitol Reef National Park

Beneath Double Arch, Arches National Park



Payson Canyon, Utah 

[Acknowledgement to the two friends who forwarded this to my mail box]